Tag: Kerala leader

Kerala Politics News 1 Min Read

ചെന്നിത്തല എഴുത്തുകാരനാകുന്നു! ✍️ ‘ന്യൂ ഇയർ സമ്മാനം’ ഒരു അമേരിക്കൻ-ഇന്ത്യൻ നോവൽ; ജനുവരിയിൽ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: രാഷ്ട്രീയ ചതുരംഗക്കളത്തിലെ തിരക്കുകൾക്കിടയിലും പുതിയൊരു ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ നേതാവിൽ നിന്ന് ഒരു എഴുത്തുകാരന്റെ കുപ്പായം അണിയാൻ ഒരുങ്ങുന്ന ചെന്നിത്തലയുടെ ആദ്യ നോവൽ ജനുവരിയിൽ വായനക്കാർക്ക് മുൻപിൽ എത്തും. ​അമേരിക്കൻ-ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ നോവൽ, തന്റെ 'ന്യൂ ഇയർ സമ്മാനം' ആയിരിക്കും എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. നിലവിൽ നോവലിന്റെ അവസാന മിനുക്ക് പണികളിലാണ് ചെന്നിത്തല. ​ഈ നോവലിന് ശേഷം

Kerala Politics News 1 Min Read

മാങ്കൂട്ടം രക്ഷകൻ ! കടകംപള്ളിക്ക് “താൽക്കാലിക ” ആശ്വാസം

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വാർത്തകളിൽ നിന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് താൽക്കാലിക മോചനം. അതിജീവിത മുഖ്യമന്ത്രിക്ക് രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയതോടെ മാധ്യമശ്രദ്ധ ശബരിമല കൊള്ളയിൽ നിന്ന് മാങ്കൂട്ടത്തിലേക്കും അദ്ദേഹത്തിനെതിരെയുള്ള FIR-ലേക്കും തിരിഞ്ഞു. ​തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തെ പ്രധാന ചർച്ചാവിഷയം ശബരിമലയിലെ സ്വർണക്കൊള്ളയായിരുന്നു. വാസുവിനും പത്മകുമാറിനും പിന്നാലെ തന്ത്രിയിലേക്കും മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും അറസ്റ്റ് നീളുമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിനെതിരെ

Kerala Politics News 1 Min Read

വീണാ ജോർജ്ജിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് അഡ്വ. ബിപിൻ മാമ്മൻ; സിപിഎം-ബിജെപി സംയുക്ത സ്ഥാനാർത്ഥിക്കെതിരായ പീഡന പരാതിയിൽ മൗനം പാലിച്ചെന്ന് വിമർശനം

ആലപ്പുഴ: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിനെതിരെ രൂക്ഷ വിമർശനവുമായി ആലപ്പുഴ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ബിപിൻ മാമ്മൻ. മന്ത്രി സ്ത്രീ സംരക്ഷണത്തിന്റെ ഉത്തരവാദിത്വം മറ്റാരെയോ ഏൽപ്പിച്ചതുപോലെയാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ​മന്ത്രിയുടെ മണ്ഡലമായ ആറന്മുളയിലെ കോഴഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സിപിഎം-ബിജെപി പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിക്കെതിരെ സ്ത്രീ പീഡന പരാതി (FIR 1228/24 & cmp2808/24) ഉണ്ടായിട്ടും അവരെ സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്ന്

Kerala Politics News 1 Min Read

രാഹുലിൻ്റെ “മുടക്കോഴി മല ” എവിടെ?

പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ രാഹുലിൻ്റെ അറസ്റ്റ് ഉറപ്പായി. അതിജീവിത ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുൽ പാലക്കാട് നിന്നും മുങ്ങിയതായാണ് റിപ്പോർട്ട്. രാഹുലിൻ്റെ ഒളിത്താവളം കണ്ടെത്താനുള്ള ഊർജ്ജിതമായ അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ് സംഘം. ​ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്നത് പാർട്ടി ഗ്രാമമായ മുടക്കോഴി മലയിൽ ആയിരുന്നു. അവിടെ നിന്നാണ് പോലീസ് അതിസാഹസികമായി പ്രതികളെ പിടികൂടിയത്. സമാനമായി, രാഹുൽ

Kerala Politics News 1 Min Read

രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റ് ഷംസീറിനെ അറിയിക്കണം!

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, ഒരു നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സജീവ ചർച്ചയാകുന്നു. യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതോടെയാണ് രാഹുലിൻ്റെ അറസ്റ്റ് ഏതാണ്ട് ഉറപ്പായ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ​അറസ്റ്റ് ചെയ്താൽ ഉടൻ സ്പീക്കറെ അറിയിക്കണം: ​നിലവിലെ നിയമം അനുസരിച്ച് ഒരു എം.എൽ.എയെ അറസ്റ്റ് ചെയ്താൽ വിവരം ഉടൻ തന്നെ സ്പീക്കർ എ.എൻ. ഷംസീറിനെ അറിയിക്കണം.

Kerala Politics News 1 Min Read

ഒടുവിൽ പരാതി ! മാങ്കൂട്ടം പെട്ടു

തിരുവനന്തപുരം മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ലൈംഗിക പീഡന പരാതിയുമായി യുവതി മുഖ്യമന്ത്രിയെ സമീപിച്ചു. ഇന്ന് ഉച്ചയോടെ നേരിട്ടെത്തിയാണ് യുവതി പരാതി നൽകിയത്. പരാതിക്കൊപ്പം സംഭവവുമായി ബന്ധപ്പെട്ട നിർണ്ണായകമായ തെളിവുകളും യുവതി കൈമാറിയതായാണ് റിപ്പോർട്ട്. ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും പ്രേരിപ്പിക്കുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെ അതിജീവിത നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന് ലൈംഗിക പീഡന പരാതി നൽകുകയായിരുന്നു. സഹോദരനൊപ്പമാണ് യുവതി വൈകിട്ട് 4:30 ഓടെ മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. ചാറ്റുകളും ശബ്ദരേഖകളും ഉൾപ്പെടെ എല്ലാ

Kerala Politics News 1 Min Read

​ശബരിമല സ്വർണ്ണക്കൊള്ള: ‘മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയാമായിരുന്നു; ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചതും അദ്ദേഹം’- വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം നീക്കം ചെയ്ത സംഭവത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സംഭവം രാഷ്ട്രീയമായി എടുത്ത തീരുമാനമാണെന്നും, സ്വർണം പുറത്തേക്ക് കൊണ്ടുപോയതിനെക്കുറിച്ച് കടകംപള്ളി സുരേന്ദ്രന് അറിവുണ്ടായിരുന്നുവെന്നും സതീശൻ പറഞ്ഞു. ​"പത്മകുമാർ തന്ത്രിക്കെതിരെ മാത്രമല്ല മൊഴി നൽകിയിരിക്കുന്നത്. തന്ത്രിക്ക് അറിയാമായിരുന്നു. അക്കാര്യം ബോർഡ് അംഗങ്ങളെയും ദേവസ്വം വകുപ്പിനെയും അറിയിച്ചിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയും അറിയിച്ചിരുന്നു എന്നതാണ്

Kerala Politics News 1 Min Read

ക്ഷാമബത്തക്ക് കുടിശിക നിഷേധിച്ച ഏക സംസ്ഥാനം: കേരളം നമ്പർ 1! ജീവനക്കാർക്കും പെൻഷൻകാർക്കും നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

തിരുവനന്തപുരം: ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപിച്ച ക്ഷാമബത്ത (Dearness Allowance - DA), ക്ഷാമ ആശ്വാസം (Dearness Relief - DR) എന്നിവയുടെ കുടിശിക നിഷേധിച്ച രാജ്യത്തെ ഏക സംസ്ഥാനമായി കേരളം. ഈ 'വിചിത്രമായ' റെക്കോർഡും ഇപ്പോൾ സംസ്ഥാനത്തിനാണ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് അനുവദിച്ച അഞ്ച് ഗഡു ക്ഷാമബത്തയുടെ 187 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് നിഷേധിക്കപ്പെട്ടത്. ​ഈ നിലപാട് കാരണം സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും

Kerala Politics News 1 Min Read

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നു; കടകംപള്ളിക്കും തന്ത്രിക്കും അടുത്ത ബന്ധമെന്ന് മൊഴി!

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുതിര്‍ന്ന സിപിഎം നേതാവുമായ എ. പത്മകുമാര്‍ നല്‍കുന്ന മൊഴികള്‍ രാഷ്ട്രീയ-ദേവസ്വം തലങ്ങളില്‍ വന്‍ ആശങ്കയുണ്ടാക്കുന്നു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുമായും ശബരിമല തന്ത്രി കണ്ഠരര് രാജീവരരുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. ​പോറ്റി തന്നെ നേരിട്ട് ഇക്കാര്യം അറിയിച്ചിരുന്നതായും

Kerala Politics News 1 Min Read

പത്മകുമാറും വാസുവും അറസ്റ്റിലായതോടെ കടകംപള്ളിയുടെ 2 കോടിയുടെ മാനം 10 ലക്ഷമായി കുറഞ്ഞെന്ന് വി.ഡി. സതീശൻ

കോട്ടയം: ദ്വാരപാലക ശിൽപം മോഷണം പോയ സംഭവത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ മാനം 'രണ്ട് കോടിയിൽ നിന്ന് പത്ത് ലക്ഷമായി കുറഞ്ഞെന്ന്' പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മോഷണക്കേസിലെ പ്രതികളായ പത്മകുമാറും വാസുവും അറസ്റ്റിലായതോടെയാണ് മന്ത്രിയുടെ നഷ്ടപരിഹാര തുക കുറഞ്ഞതെന്ന് സതീശൻ ആരോപിച്ചു. ​"ദ്വാരപാലക ശിൽപം ഏത് കോടീശ്വരനാണ് നൽകിയതെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കണമെന്ന് പറഞ്ഞതിനാണ് എനിക്ക് നോട്ടീസ് അയച്ചത്. നോട്ടീസ് നൽകിയപ്പോൾ രണ്ട് കോടിയായിരുന്ന നഷ്ടപരിഹാരം കോടതിയിൽ എത്തിയപ്പോൾ