Tag: Pinarayi Vijayan

Kerala Politics News 1 Min Read

പിണറായിയുടെ മുഖം മിനുക്കാൻ 15 കോടി! അഡ്വാൻസ് 5 കോടി; ഉത്തരവ് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനം വൻ കടക്കെണിയിൽ മുങ്ങിനിൽക്കുമ്പോഴും സ്വന്തം പ്രതിച്ഛായ മിനുക്കാൻ കോടികൾ വാരിയെറിഞ്ഞ് പിണറായി സർക്കാർ. സർക്കാരിന്റെ 'അഴിമതിയും കെടുകാര്യസ്ഥതയും' മറച്ചുവെക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി പിആർ വർക്ക് നടത്താനാണ് 15 കോടി രൂപയുടെ പുതിയ പദ്ധതി. ഇതിൽ 5 കോടി രൂപ അടിയന്തരമായി അഡ്വാൻസ് നൽകിക്കൊണ്ട് മാർച്ച് 12-ന് സർക്കാർ ഉത്തരവിറക്കി. ​ഖജനാവിൽ കയ്യിട്ട് 'ഡിജിറ്റൽ' തള്ളൽ ​തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പബ്ലിക് റിലേഷൻസ് വകുപ്പിനെ മുൻനിർത്തി നടത്തുന്ന ഈ

Kerala Politics News 1 Min Read

Breaking News സർക്കാർ ഓഫീസുകൾ അഞ്ച് ദിവസമാക്കുന്നു; നാളത്തെ മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനം!

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി നിജപ്പെടുത്താനുള്ള ചരിത്രപരമായ തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുന്നു. ഇത് സംബന്ധിച്ച ഫയൽ നീക്കങ്ങളുടെ രേഖകൾ പുറത്തുവന്നു. പൊതുഭരണ വകുപ്പ് (GAD) തയ്യാറാക്കിയ ശുപാർശ നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ചേക്കും. ​അവസാന മന്ത്രിസഭാ യോഗം, വമ്പൻ പ്രഖ്യാപനങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 16-നോ 17-നോ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് സൂചന. ഇതോടെ പെരുമാറ്റച്ചട്ടം നിലവിൽ വരും. അതിനുമുമ്പായി

Kerala Politics News 1 Min Read

​’സതീശൻ മുഖ്യമന്ത്രിയാകണം’; സർവേയിൽ ജനപ്രിയനായി വി.ഡി സതീശൻ; പിണറായിക്ക് തിരിച്ചടി!

​തിരുവനന്തപുരം: കേരളത്തിൽ അടുത്ത മുഖ്യമന്ത്രിയായി ആര് വരണമെന്ന ജനങ്ങളുടെ താൽപ്പര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നേറ്റം തുടരുന്നു. മനോരമ ന്യൂസ് പുറത്തുവിട്ട ഏറ്റവും പുതിയ സർവേ ഫലങ്ങൾ പ്രകാരം 29.2 ശതമാനം പേരാണ് സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത്. ഫെബ്രുവരി ആദ്യവാരം 24.1 ശതമാനമായിരുന്ന പിന്തുണയാണ് ഇപ്പോൾ റെക്കോർഡ് നിലയിലേക്ക് ഉയർന്നിരിക്കുന്നത്. ​നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനും സർവേയിൽ തന്റെ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 25.1 ശതമാനം പേരുടെ പിന്തുണയുമായി

Kerala Politics News 1 Min Read

സ്ത്രീ സുരക്ഷ: പരസ്യം ഗണേശിൻ്റെ KSRTC ബസിൽ, വീട്ടിൽ ലീലകളും!112 ൽ വിളിച്ചിട്ടും രക്ഷയില്ല, ഇതോ പിണറായിയുടെ സ്ത്രീ സുരക്ഷ ?

തിരുവനന്തപുരം: "സ്ത്രീ സുരക്ഷ ഉറപ്പാക്കിയ പത്ത് വർഷം" എന്ന പിണറായി വിജയന്റെ പടുകൂറ്റൻ പരസ്യം പതിപ്പിച്ച കെ.എസ്.ആർ.ടി.സി ബസ്സുകൾ നാടുനീളെ ഓടുമ്പോൾ, അതേ ഗതാഗത മന്ത്രിയുടെ വീട്ടിൽ സ്വന്തം ഭാര്യക്ക് രക്ഷയില്ലാത്ത അവസ്ഥ. മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അവിഹിത ബന്ധങ്ങൾ കൈയോടെ പിടികൂടിയ ഭാര്യ ബിന്ദു മേനോനെ ഗുണ്ടകളെപ്പോലെ പെരുമാറുന്ന പേഴ്സണൽ സ്റ്റാഫ് തടഞ്ഞുവെച്ചതായും ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചതായും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ​ഗുണ്ടായിസം മന്ത്രി മന്ദിരത്തിൽ: മന്ത്രിയുടെ

Kerala Politics News 1 Min Read

മമ്മൂട്ടി ജില്ലാ സെക്രട്ടറിയോട് പ്രതികരിച്ചു; ജനം പോളിങ് ബൂത്തിലും പ്രതികരിക്കും – സി പി എമ്മിന് മുന്നറിയിപ്പുമായി ജാവേദ് പർവേഷ്

കല്പറ്റ: വയനാട് പുനരധിവാസ ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടി നടത്തിയ പ്രതികരണങ്ങളെയും തുടർന്നുണ്ടായ വിവാദങ്ങളെയും വിശകലനം ചെയ്ത് മാധ്യമപ്രവർത്തകൻ ജാവേദ് പർവേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. മമ്മൂട്ടിയുടേത് ഒരു സാധാരണ പൗരന്റെ വികാരമാണെന്നും ദുരന്തങ്ങളെപ്പോലും രാഷ്ട്രീയ പിആർ വർക്കിനായി ഉപയോഗിക്കുന്നതിനോടുള്ള സ്വാഭാവികമായ എതിർപ്പാണിതെന്നുമാണ് ജാവേദ് പർവേഷ് നിരീക്ഷിക്കുന്നത്. ​പിആർ അശ്ലീലതയ്‌ക്കെതിരെയുള്ള വിമർശനം ​ദുരന്തമുഖങ്ങളിൽ പോലും 'ഇവന്റ് മാനേജ്‌മെന്റ്' നടത്തുന്ന ശൈലിയെ കുറിപ്പിൽ രൂക്ഷമായി വിമർശിക്കുന്നു. സാധാരണക്കാർ നൽകിയ പണം ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങളെ

Kerala Politics News 2 Min Read

പിണറായി വേണ്ട, സതീശൻ മതി ! പുതുയുഗ യാത്ര സമാപനത്തിന് പിന്നാലെ വൻ തോൽവിയുമായി പിണറായി; സെക്രട്ടറിയേറ്റിൽ കോൺഗ്രസ് പാനലിന് വമ്പൻ വിജയം

തിരുവനന്തപുരം: പിണറായി 3. 0 വേണ്ടെന്ന് സെക്രട്ടറിയേറ്റ് ജീവനക്കാർ. ഇന്നലെ നടന്ന സെക്രട്ടറിയേറ്റ് സ്റ്റാഫ് ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ 2000 ത്തിൽ പരം വോട്ടിൻ്റെ വൻ വിജയമാണ് നേടിയത്. സഹകരണ ജനാധിപത്യ മുന്നണിയുടെ പാനലിൽ ജയിച്ച എല്ലാവരും 2000 ത്തിൽ കൂടുതൽ ഭൂരിപക്ഷം നേടി. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറിയായ സജിത്ത്. സി.സി ക്കാണ്. 3479 വോട്ട് ഇദ്ദേഹത്തിന് ലഭിച്ചു. കഴിഞ്ഞ

Kerala Politics News 1 Min Read

പെൻഷൻ പ്രായം 60-ലേക്ക്? ആഴ്ചയിൽ 2 ദിവസം അവധി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് സംസ്ഥാനം കടക്കാനിരിക്കെ, സർക്കാർ ജീവനക്കാരെയും അധ്യാപകരെയും സന്തോഷിപ്പിക്കാൻ രണ്ട് വൻ പ്രഖ്യാപനങ്ങൾക്കൊരുങ്ങി പിണറായി സർക്കാർ. പെൻഷൻ പ്രായം 56-ൽ നിന്ന് 60-ലേക്ക് ഉയർത്തുന്നതും, ആഴ്ചയിലെ പ്രവൃത്തി ദിനങ്ങൾ അഞ്ചായി കുറയ്ക്കുന്നതുമാണ് സർക്കാരിന്റെ സജീവ പരിഗണനയിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ഈ നിർണായക നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ​ലക്ഷ്യം പെൻഷൻ ഏകീകരണം; ഖജനാവിനും ആശ്വാസം ​നിലവിൽ അഞ്ചേകാൽ ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരിൽ രണ്ടേകാൽ ലക്ഷത്തോളം

Kerala Politics News 2 Min Read

പിണറായിയുടെ ആ നുണയും പൊളിഞ്ഞു! 2014 മുതൽ കേരളത്തിൽ പവർകട്ടില്ല; പിന്നിൽ ഉമ്മൻചാണ്ടി സർക്കാരും നാഷണൽ ഗ്രിഡും

തിരുവനന്തപുരം: കേരളത്തിൽ പവർകട്ട് ഇല്ലാത്തത് പിണറായി സർക്കാരിന്റെ 'അത്ഭുത പ്രവൃത്തി' ആണെന്ന ഇടതുപക്ഷത്തിന്റെ പ്രചാരണങ്ങൾ പൊളിയുന്നു. 2014 മുതൽ കേരളത്തിൽ പവർകട്ട് ഇല്ലാതായത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നാഷണൽ പവർ ഗ്രിഡ് യാഥാർത്ഥ്യമായതോടെയാണെന്ന വസ്തുതകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2012-ലെ പഴയ പത്രവാർത്തകൾ വെച്ച് സോഷ്യൽ മീഡിയയിൽ വ്യാജ നരേറ്റീവുകൾ പടച്ചുവിടുന്ന സർക്കാർ ക്യാപ്‌സൂളുകൾ ജനങ്ങൾ വിഴുങ്ങില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ​പവർകട്ട് മാറിയത് എങ്ങനെ? ​2013-14 കാലഘട്ടത്തിൽ മൻമോഹൻ സിംഗ്

Kerala Politics News 1 Min Read

​‘ഭാര്യയെ മാറ്റില്ല, തളിപ്പറമ്പിൽ ശ്യാമള തന്നെ’; അണികളുടെ പ്രതിഷേധം തള്ളി എം.വി. ഗോവിന്ദൻ!

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി സി.പി.എമ്മിൽ ഭിന്നത രൂക്ഷമാകുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ച ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനത്തിനെതിരെ പാർട്ടി അണികൾക്കിടയിൽ പരസ്യമായ പ്രതിഷേധം ഉയരുകയാണ്. എന്നാൽ, വിമർശനങ്ങൾ മുഖവിലയ്ക്കെടുക്കാതെ “എൻ്റെ ഭാര്യയെ മാറ്റില്ല” എന്ന കർക്കശ നിലപാടിലാണ് എം.വി. ഗോവിന്ദൻ. ​പ്രതിഷേധത്തിന് പിന്നിൽ 'ആന്തൂർ വിവാദം' ​ജനകീയ ബന്ധങ്ങളില്ലാത്ത നേതാവാണ് പി.കെ. ശ്യാമളയെന്ന

Kerala Politics News 1 Min Read

അടുത്ത ‘വിസ്മയം’ ജി. സുധാകരനോ?

ആലപ്പുഴ: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പാർട്ടി വിടുന്നു എന്ന സൂചനകൾ ശക്തമാകുന്നു. 2026-ലെ പാർട്ടി മെമ്പർഷിപ്പ് സ്ക്രൂട്ടണി സമയത്ത് തന്റെ അംഗത്വം പുതുക്കാൻ അദ്ദേഹം തയ്യാറായില്ല എന്ന വാർത്ത പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ പടർന്നത്. പിണറായി സർക്കാരിന്റെ ഭരണരീതികളിലും പാർട്ടിയിലെ ചില നേതാക്കളുടെ സമീപനങ്ങളിലും സുധാകരൻ ഏറെ നാളായി അതൃപ്തിയിലായിരുന്നു. ​തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.