Tag: Kerala leader

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണ കട്ടിളപ്പാളി മോഷണക്കേസ്: മുഖ്യമന്ത്രിയുടെ വിശ്വസ്തൻ വാസു അറസ്റ്റിൽ!

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം മോഷണം പോയ കേസിൽ നിർണ്ണായക വഴിത്തിരിവ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരിൽ ഒരാളായ എൻ. വാസുവിനെ കേസിലെ മൂന്നാം പ്രതിയായാണ് ഉൾപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായി അറിയപ്പെടുന്ന ആളാണ് എന്‍ വാസു. സ്ത്രീപ്രവേശന വിഷയം വന്നപ്പോള്‍ എന്നത്തെ ദേവസ്വം പ്രസിഡന്റായിരുന്ന എ

Kerala Leader News 1 Min Read

ഡൽഹി സ്ഫോടനം: ‘ടെലിഗ്രാം’ എങ്ങനെ തീവ്രവാദികളുടെ സുരക്ഷിത താവളമായി? നിർണ്ണായക വിവരങ്ങൾ പുറത്ത്

​ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. തീവ്രവാദ സംഘടനയുടെ ആശയവിനിമയത്തിനായി പ്രതികൾ ഉപയോഗിച്ചത് ലോകമെമ്പാടുമുള്ള പ്രശസ്ത മെസേജിങ് ആപ്ലിക്കേഷനായ 'ടെലിഗ്രാം' ആണെന്നാണ് കണ്ടെത്തൽ. ​ഡൽഹി കാർ ബോംബ് സ്ഫോടനത്തിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന ഡോക്ടർ ഉമർ മുഹമ്മദ്, ടെലിഗ്രാം വഴി ഏകോപിപ്പിച്ച തീവ്രവാദ ഡോക്ടർമാരുടെ ഗ്രൂപ്പിലെ അംഗമായിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ-ഇ-മുഹമ്മദ് (JeM) എന്ന തീവ്രവാദ ഗ്രൂപ്പുമായി ഉമറിന് ബന്ധമുണ്ടായിരുന്നു എന്നും

Kerala Leader News 1 Min Read

ഡൽഹി റെഡ് ഫോർട്ട് സ്ഫോടനം: അൽ-ഫലാ യൂണിവേഴ്സിറ്റിയിൽ നിന്ന് 3 ഡോക്ടർമാർ കൂടി കസ്റ്റഡിയിൽ; ജെയ്‌ഷെ മൊഹമ്മദ് ബന്ധം സ്ഥിരീകരിക്കുന്നു

​ന്യൂഡൽഹി: ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ-ഫലാ യൂണിവേഴ്സിറ്റിയിലെ മൂന്ന് ഡോക്ടർമാരെ കൂടി അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. രാജ്യത്തെ നടുക്കിയ സ്ഫോടനത്തിൽ ഒൻപത് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ​കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് ഡോക്ടർമാർ ശ്രദ്ധയിൽ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ യൂണിവേഴ്സിറ്റിയിലെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചത്. കസ്റ്റഡിയിലെടുത്തവരിൽ കശ്മീർ സ്വദേശികളായ

Kerala Politics News 1 Min Read

സതീശൻ്റെ ചൂണ്ടയിൽ കൊത്തരുത് ! പിണറായി സർക്കാരിനെ കുറിച്ച് മിണ്ടരുത്, പകരം പ്രാദേശിക വിഷയങ്ങളിൽ പ്രചരണം നടത്തണം; തദ്ദേശത്തിൽ പിണറായിയുടെ കർശന നിർദേശം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റിപ്പിടിക്കാൻ എൽ.ഡി.എഫ് നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ കർശന നിർദ്ദേശം. പിണറായി സർക്കാരിനെ കുറിച്ച് പ്രചാരണം നടത്തേണ്ടതില്ലെന്നും, പകരം പ്രാദേശിക വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സർക്കാരിനെതിരെ ജനരോഷം ശക്തമാണ് എന്ന തിരിച്ചറിവാണ് ഇത്തരമൊരു നിലപാടിലേക്ക് മുഖ്യമന്ത്രിയെ എത്തിച്ചതെന്നാണ് വിലയിരുത്തൽ. ​തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ, സർക്കാരിനെ വിചാരണ ചെയ്യാനുള്ള അവസരമായി തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

Kerala Politics News 1 Min Read

മാനദണ്ഡങ്ങൾ കടുപ്പം, അതും തള്ള് ! സ്ത്രീ സുരക്ഷാ പദ്ധതിയിൽ പിണറായി പ്രഖ്യാപിച്ച ” 1000 ” രൂപ കിട്ടുക വളരെ കുറച്ച് സ്ത്രീകൾക്ക് മാത്രം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വലിയ പ്രചാരണത്തോടെ അവതരിപ്പിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി' (പ്രതിമാസം 1000 രൂപ ധനസഹായം) വെറും തട്ടിപ്പാണെന്ന് തെളിയിക്കുന്ന മാനദണ്ഡങ്ങൾ പുറത്ത്. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽപ്പെട്ട 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ഉറപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, കർശനമായ നിബന്ധനകൾ കാരണം ധനസഹായം ലഭിക്കുന്നവരുടെ എണ്ണം തുച്ഛമായിരിക്കുമെന്നാണ് വിലയിരുത്തൽ. ​പദ്ധതിയുടെ മാനദണ്ഡങ്ങളാണ് ഗുണഭോക്താക്കൾക്ക് വില്ലനാകുന്നത്. ​സംസ്ഥാനത്തെ സാമ്പത്തികമായി

Kerala Politics News 2 Min Read

സവർക്കറെ കേരളം പഠിക്കും ! പി എം ശ്രീയിൽ സി പി ഐയെ ” തേച്ച് ” പിണറായി; തലയിൽ മുണ്ടിട്ട് തദ്ദേശത്തിൽ വോട്ട് പിടിക്കാൻ സി പി ഐ

തിരുവനന്തപുരം: പി എം ശ്രീ കുറുപ്പിൻ്റെ ഉറപ്പായി തുടരും! വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായി ഫലപ്രദമായ ചർച്ചയെന്ന് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വെളിപ്പെടുത്തിയതോടെ സി പി ഐ വെട്ടിലായി. പി എം ശ്രീ മരവിപ്പിക്കുന്ന കാര്യം കേന്ദ്രത്തെ വാക്കാൽ അറിയിച്ചു എന്നാണ് മന്ത്രി ശിവൻ കുട്ടി ഇന്നലെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ കണ്ട ശേഷം പറഞ്ഞത്. എന്നാൽ ഇങ്ങനെ ഒരാവശ്യം കേരളം മുന്നോട്ട് വെച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥിരികരിക്കുന്നുമില്ല. കേരളവുമായുള്ള

Kerala Leader News 1 Min Read

ചെങ്കോട്ട സ്ഫോടനം: വാഹനത്തിന്റെ ഉടമസ്ഥത ‘കൈമറിഞ്ഞത്’ ഭീകരവാദത്തിന്റെ സൂചനയെന്ന് അന്വേഷണ ഏജൻസികൾ; എൻഐഎ അന്വേഷണം ഏറ്റെടുത്തേക്കും

ന്യൂഡൽഹി: കഴിഞ്ഞ ദിവസം വൈകുന്നേരം ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് (Red Fort) സമീപം നടന്ന കാർ സ്ഫോടനത്തിൽ ഭീകരബന്ധം സംശയിച്ച് അന്വേഷണ ഏജൻസികൾ. സ്ഫോടനത്തിൽ ഉപയോഗിച്ച വാഹനത്തിന് ഒന്നിലധികം ഉടമകൾ ഉണ്ടായിരുന്നു എന്ന കണ്ടെത്തലാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഭീകരാക്രമണ സാധ്യതയിലേക്ക് നയിക്കുന്നത്. എട്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (NIA) ഉടൻ കേസ് ഏറ്റെടുത്തേക്കും. ​അന്വേഷണം വഴിത്തിരിവിലേക്ക്: ​ആദ്യഘട്ടത്തിൽ സ്‌ഫോടനസ്ഥലത്ത് കുഴികളോ, ചീളുകളോ കണ്ടെത്താൻ കഴിയാതിരുന്നത് വിദഗ്ദ്ധരെ കുഴക്കിയിരുന്നു.

Kerala Politics News 1 Min Read

​ഡോക്ടർമാരെ തിരഞ്ഞെടുത്തത് ‘സംശയം ഒഴിവാക്കാൻ’; ഡൽഹിക്ക് സമീപം 2900 കിലോ സ്ഫോടകവസ്തുക്കളുമായി ഡോക്ടർമാർ: ജെയ്‌ഷെ ഭീകരശൃംഖലയുടെ ഞെട്ടിക്കുന്ന പദ്ധതി

ഫരീദാബാദ്/ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹി എൻസിആറിനെ ലക്ഷ്യമിട്ട് ജെയ്‌ഷ്-ഇ-മുഹമ്മദ് (Jaish-e-Mohammad) അടക്കമുള്ള ഭീകരസംഘടനകൾ നടത്തിയ വൻ ഗൂഢാലോചനയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഡൽഹിക്ക് സമീപം ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തു നിർമ്മാണ സാമഗ്രികളുമായി ജമ്മു കശ്മീരിൽ നിന്നുള്ള രണ്ട് ഡോക്ടർമാർ അറസ്റ്റിലായതോടെയാണ് 'വൈറ്റ് കോളർ ഭീകരത'യുടെ ആസൂത്രണം വ്യക്തമായത്. ​ഡോക്ടർമാരെ തിരഞ്ഞെടുത്തത് 'സംശയം ഒഴിവാക്കാൻ' ​ഫരീദാബാദിൽ റെയ്ഡ് നടത്തിയ സുരക്ഷാ ഏജൻസികൾ ഡോ. ആദിൽ, ഡോ. മുസമ്മിൽ എന്നിവരെയാണ് പിടികൂടിയത്.

Kerala Politics News 1 Min Read

ഡൽഹി ചെങ്കോട്ട സ്ഫോടനം: 8 മരണം; ഹരിയാനയിലെ വൻ സ്ഫോടകവസ്തു വേട്ടയുമായി ബന്ധമോ?

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ഞെട്ടിച്ച് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ശക്തമായ കാർ സ്ഫോടനത്തിൽ 8 പേർ കൊല്ലപ്പെട്ടു. 20-ൽ അധികം പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം 6:52 ഓടെ റെഡ് ലൈറ്റിൽ സാവധാനം നീങ്ങുകയായിരുന്ന ഒരു ചെറിയ കാറിലാണ് അതിശക്തമായ സ്ഫോടനം ഉണ്ടായത്. ​സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ഇ-റിക്ഷ ഉൾപ്പെടെ 22 വാഹനങ്ങൾ കത്തിനശിച്ചു. ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തെത്തുടർന്ന് ഡൽഹി പോലീസ് കമ്മീഷണർ അടക്കമുള്ള

Kerala Politics News 1 Min Read

ഭരണ പരാജയം: മേയറേയും ഡെപ്യൂട്ടി മേയറേയും മുക്കി സി പി എം; ആര്യക്കും രാജുവിനും സീറ്റില്ല, ജനരോഷം തണുപ്പിക്കാൻ തന്ത്രം!

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണ പരാജയത്തിന്റെ ഉത്തരവാദിത്തം മേയർ ആര്യാ രാജേന്ദ്രനും ഡെപ്യൂട്ടി മേയർ പി.കെ. രാജുവിനും മേൽ ചുമത്തി സി പി എം. തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ ഇരുവർക്കും സീറ്റ് നിഷേധിച്ചത് ജനരോഷം മറികടക്കാനുള്ള പാർട്ടിയുടെ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. ​കഴിഞ്ഞ അഞ്ച് വർഷം ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ കണ്ടത് ഏറ്റവും വലിയ ദുർഭരണമാണ് എന്ന കടുത്ത വിമർശനമാണ് പ്രതിപക്ഷം അടക്കം ഉയർത്തിയിരുന്നത്. ഇത്