തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുകയും പിണറായി സർക്കാരിന്റെ തുടർച്ചയ്ക്ക് അന്ത്യം കുറിക്കപ്പെടുമെന്ന സൂചനകൾ പുറത്തുവരികയും ചെയ്യുന്നതോടെ ഏറ്റവും വലിയ പ്രതിസന്ധിയിലാകുന്നത് റിപ്പോർട്ടർ ചാനലും അതിന്റെ ഉടമസ്ഥരുമാണ്. ഇടത് സർക്കാരിന്റെ കാലത്ത് വളർന്ന് വന്ന റിപ്പോർട്ടർ ചാനൽ, വരാനിരിക്കുന്ന പുതിയ ഭരണകൂടത്തിന് കീഴിൽ എങ്ങനെ പിടിച്ചുനിൽക്കുമെന്ന ചോദ്യം ഇപ്പോൾ തന്നെ സജീവമായിട്ടുണ്ട്. മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരന്മാരുടെ 'പിടിവള്ളി' അയയുന്നു? റിപ്പോർട്ടർ ചാനലിന്റെ ഉടമസ്ഥരായ ആന്റോ അഗസ്റ്റിൻ,…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന് കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ. യു. ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 140 അംഗ നിയമസഭയിൽ 105 മുതൽ 110 സീറ്റുകൾ വരെ യു.ഡി.എഫ് സഖ്യം നേടുമെന്നാണ് കണ്ടെത്തൽ. ഭരണവിരുദ്ധ വികാരവും 'സ്വർണ്ണക്കൊള്ള'യും സംസ്ഥാന സർക്കാരിനെതിരെ നിലനിൽക്കുന്ന ശക്തമായ ഭരണവിരുദ്ധ വികാരമാണ് യു.ഡി.എഫിന് അനുകൂലമായ കാറ്റ് വീശാൻ പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പ ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ…
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരന്തം വെറുമൊരു പ്രകൃതിക്ഷോഭമായിരുന്നില്ലെന്നും മറിച്ച് 'മനുഷ്യനിർമ്മിത ദുരന്തം' (Man-made Disaster) ആയിരുന്നുവെന്നുമുള്ള വി.ഡി സതീശന്റെ ആരോപണങ്ങൾക്ക് പുതിയ മാനങ്ങൾ നൽകിക്കൊണ്ട് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്ത്. അഴിമതിക്കും കരാറുകാരെ സഹായിക്കുന്നതിനും വേണ്ടി ഉദ്യോഗസ്ഥർ കാട്ടിയ അനാസ്ഥയാണ് പ്രളയത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന് മന്ത്രി ഈ ശബ്ദരേഖയിൽ വ്യക്തമാക്കുന്നു. തോട്ടപ്പള്ളി സ്പിൽവേയും 300 കോടിയുടെ അഴിമതിയും തോട്ടപ്പള്ളി സ്പിൽവേ കൃത്യസമയത്ത് തുറക്കാതിരുന്നതാണ് ചെങ്ങന്നൂർ ഉൾപ്പെടെയുള്ള…
തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾ മുതൽ കോർപ്പറേറ്റ് ഓഫീസുകൾ വരെയുള്ള വിവിധ സ്ഥാപനങ്ങളിൽ കണ്ടുവരുന്ന അധികാര ദുർവിനിയോഗത്തെയും ബൗദ്ധികമായ തകർച്ചയെയും കടന്നാക്രമിച്ച് എൻ പ്രശാന്ത് ഐഎഎസ്. കഴിവില്ലാത്ത നേതാക്കളെ ബിംബവൽക്കരിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും, അവരെ താങ്ങിനിർത്തുന്ന ഉപജാപക വൃന്ദത്തെക്കുറിച്ചും അദ്ദേഹം തന്റെ കുറിപ്പിലൂടെ കടുത്ത ഭാഷയിൽ വിമർശിക്കുന്നു. ഭയത്തിൽ മുളയ്ക്കുന്ന അധികാരം ബൗദ്ധികശേഷിയും ദീർഘവീക്ഷണവും കുറഞ്ഞ വ്യക്തികൾ അധികാരത്തിലെത്തുമ്പോൾ സംഭവിക്കുന്നത് സ്ഥാപനങ്ങളുടെ തകർച്ചയാണെന്ന് പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു. ഇത്തരം നേതാക്കൾ സങ്കീർണ്ണമായ പ്രശ്നങ്ങളെ…
തിരുവനന്തപുരം: കേരളം ഒരു സംസ്ഥാനമല്ല, മറിച്ച് ഒരു പ്രത്യേക രാജ്യമാണെന്ന രീതിയിലുള്ള ഭരണമാണ് ഇവിടെ നടക്കുന്നതെന്ന പരിഹാസങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനങ്ങളും അതിനു പിന്നാലെ ഉയരുന്ന അവകാശവാദങ്ങളും വീണ്ടും ചർച്ചയാകുന്നു. 30 ഓളം വിദേശ രാജ്യങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രിയുടെ യാത്രകൾക്കായി ഖജനാവിൽ നിന്ന് കോടികളാണ് ചെലവാക്കിയത്. ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും വരാനിരിക്കുന്ന നിക്ഷേപങ്ങളെക്കുറിച്ച് വമ്പൻ പ്രഖ്യാപനങ്ങൾ (തള്ളുകൾ) നടത്താറുണ്ടെങ്കിലും പ്രായോഗിക തലത്തിൽ ഒന്നും സംഭവിക്കുന്നില്ലെന്നാണ് ഉയരുന്ന…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പിണറായി സർക്കാരിന്റെ വിശ്വസ്തനായിരുന്ന മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. അടുത്തിടെ ആണ് അദ്ദേഹം വിരമിച്ചത്. ഭരണം മാറുമെന്ന സൂചനകൾ ശക്തമായതോടെ അദ്ദേഹം കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുകയാണെങ്കിൽ മത്സരിക്കാൻ തയ്യാറാണെന്നും ബിജു പ്രഭാകർ വ്യക്തമാക്കിയതോടെ രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുകയാണ്. അധികാര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള നീക്കം? ദീർഘകാലം ഇടതുപക്ഷ സർക്കാരിന്റെ വിശ്വസ്തനായി വിവിധ…
കൊച്ചി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഹൈക്കോടതി വിധി ദുർവ്യാഖ്യാനം ചെയ്ത് രാഷ്ട്രീയ പ്രചരണം നടത്തിയ സംഭവത്തിൽ വ്യവസായ മന്ത്രി പി. രാജീവിനെതിരെ ഇന്റലിജൻസ് ബ്യൂറോ (IB) റിപ്പോർട്ട് നൽകി. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോടതിയുടെ പരാമർശങ്ങളെ മന്ത്രി സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചു എന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. വിവാദത്തിന് ആധാരമായ സംഭവം വ്യവസായ നയവുമായി ബന്ധപ്പെട്ട് നേരിട്ട് കേസുകൾ ഒന്നും തന്നെ ഹൈക്കോടതിയുടെ പരിഗണനയിൽ ഇല്ലാതിരുന്ന സാഹചര്യത്തിലാണ്, ഒരു സുപ്രധാന വിധിയെ…
തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരെയും അധ്യാപകരെയും വിഡ്ഢികളാക്കി പിണറായി സർക്കാരിന്റെ 'അവസാന തള്ള്'. 2025-26 പ്രോഗ്രസ് റിപ്പോർട്ടിൽ പെൻഷൻ സുരക്ഷ നടപ്പാക്കിയെന്ന സർക്കാരിന്റെ അവകാശവാദം വെറും പച്ചക്കള്ളമാണ്. പങ്കാളിത്ത പെൻഷൻ അറബിക്കടലിൽ ഒഴുക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ, ഒടുവിൽ പദ്ധതിയുടെ പേര് മാറ്റി ജീവനക്കാരെ വീണ്ടും ഇരുട്ടിൽ നിർത്തുകയാണ്. അറബിക്കടലിലല്ല, ജീവനക്കാരെയാണ് മുക്കിയത്! 2016-ൽ അധികാരത്തിൽ വന്നവർ സ്റ്റാറ്റ്യൂട്ടറി പെൻഷൻ തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകിയത് വോട്ട് തട്ടാനായിരുന്നുവെന്ന് ഇപ്പോൾ…
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ 2025-26 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവന്നതോടെ സർക്കാരിനെതിരെ പരിഹാസവും വിമർശനവും ശക്തമാകുന്നു. കഴിഞ്ഞ വർഷം സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കാൻ 328 പേജുകൾ വേണ്ടിടത്ത്, ഇത്തവണ അത് വെറും 24 പേജുകളിൽ ഒതുങ്ങിയതാണ് പ്രധാന ചർച്ചാവിഷയം. സർക്കാരിന് ഒന്നും ചെയ്യാനില്ലാത്തതിനാലാണ് റിപ്പോർട്ടിന്റെ വലിപ്പം കുറഞ്ഞതെന്നാണ് സോഷ്യൽ മീഡിയയിലടക്കം ഉയരുന്ന പരിഹാസം. നേട്ടങ്ങൾ നിലച്ചു; പേജുകൾ വെട്ടിചുരുക്കി 2024-25 കാലഘട്ടത്തിൽ മുഖ്യമന്ത്രി പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് 328…
തിരുവനന്തപുരം: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം അതിശക്തമായ ഭരണവിരുദ്ധ തരംഗമാണ് സംസ്ഥാനത്ത് വീശിയടിക്കുന്നത്. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയാൽ നിയമസഭയിൽ പ്രതിപക്ഷ നേതാവ് എന്ന പദവി പോലും സി.പി.എമ്മിന് നഷ്ടമാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാകുന്നത്. പ്രതിപക്ഷ നേതാവാകാൻ '14' എന്ന കടമ്പ 140 അംഗങ്ങളുള്ള കേരള നിയമസഭയിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവ് പദവി ലഭിക്കണമെങ്കിൽ ആകെ സീറ്റുകളുടെ പത്ത് ശതമാനം അതായത് 14 സീറ്റുകൾ എങ്കിലും…
Sign in to your account