Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » Breaking News 10 കോടി പൊടിച്ച് വീണ്ടും ‘പ്രാഞ്ചിയേട്ടൻ’ സഭ; പ്രവാസികൾക്ക് എന്ത് ലാഭം? ലോക കേരള സഭ ജനുവരിയിൽ!

Breaking News 10 കോടി പൊടിച്ച് വീണ്ടും ‘പ്രാഞ്ചിയേട്ടൻ’ സഭ; പ്രവാസികൾക്ക് എന്ത് ലാഭം? ലോക കേരള സഭ ജനുവരിയിൽ!

kerala leader By kerala leader December 21, 2025 1 Min Read
Share

തിരുവനന്തപുരം: പ്രവാസ ലോകത്തെ സാധാരണക്കാർക്ക് എന്ത് ഗുണമെന്ന് ഇന്നും ചോദ്യചിഹ്നമായി നിൽക്കുന്ന ‘ലോക കേരള സഭ’യുടെ അഞ്ചാം പതിപ്പിന് വേദിയൊരുങ്ങുന്നു. ജനുവരി 29, 30, 31 തീയതികളിൽ ആണ് ലോക കേരള സഭ. 29 ന് നിശാഗന്ധിയിലാണ് ഉദ്ഘാടനം . 30,31 തീയതികളിൽ ശങ്കരനാരായണൻ തമ്പി ഹാളിലാണ് സമ്മേളന പരിപാടികൾ നടക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാനത്തെ ലോക കേരള സഭയാണിത് എന്ന പ്രത്യേകതയുമുണ്ട്.

Contents
ബജറ്റ് സമ്മേളനത്തിന് അവധി; വേദിയൊരുങ്ങുന്നത് കോടികൾ ചെലവിട്ട്എന്തുകൊണ്ട് ‘പ്രാഞ്ചിയേട്ടൻ’ സഭ?

ബജറ്റ് സമ്മേളനത്തിന് അവധി; വേദിയൊരുങ്ങുന്നത് കോടികൾ ചെലവിട്ട്

​സംസ്ഥാന ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിൽ സഭയ്ക്ക് അവധി നൽകിക്കൊണ്ടാണ് ലോക കേരള സഭയ്ക്കായി നിയമസഭ വിട്ടുനൽകുന്നത്. ഏകദേശം 10 കോടി രൂപയാണ് ഈ മൂന്ന് ദിവസത്തെ മാമാങ്കത്തിനായി സർക്കാർ ഖജനാവിൽ നിന്ന് ചെലവാക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇത്രയും വലിയ തുക ധൂർത്തടിക്കുന്നതിനെതിരെ ഇതിനോടകം തന്നെ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു.

എന്തുകൊണ്ട് ‘പ്രാഞ്ചിയേട്ടൻ’ സഭ?

​സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ അവർക്ക് ഗുണകരമായ പദ്ധതികൾ ആവിഷ്കരിക്കാനോ ഈ സഭയ്ക്ക് കഴിയുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം. പണക്കാരും സ്വാധീനമുള്ളവരുമായ പ്രവാസികൾക്ക് മാത്രം മുൻഗണന നൽകുന്നതിനാലാണ് ഈ സമ്മേളനത്തെ സോഷ്യൽ മീഡിയയും പൊതുജനങ്ങളും ‘പ്രാഞ്ചിയേട്ടൻ സഭ’ എന്ന് വിശേഷിപ്പിക്കുന്നത്.

​ലോക കേരള സഭയുടെ മറവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബസമേതം വിദേശയാത്രകൾ നടത്തുന്നത് മുൻപും വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. സർക്കാരിന്റെ അവസാന കാലത്തെ ഈ സമ്മേളനവും പ്രവാസി ക്ഷേമത്തേക്കാൾ ഉപരിയായി രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതാണെന്ന ആരോപണം ശക്തമാണ്.

Loading

TAGGED: 10 കോടി, Budget 2026 Kerala, Kerala Assembly, Kerala leader, Kerala Politics, Loka Kerala Sabha, Loka Kerala Sabha Controversy, NRI News Kerala, Pinarayi Vijayan, Pravasi News, പിണറായി വിജയൻ, പ്രാഞ്ചിയേട്ടൻ സഭ, ലോക കേരള സഭ
kerala leader December 21, 2025 December 21, 2025
Share This Article
Facebook Twitter Copy Link Print
Previous Article ഗില്ലിന് പകരം സഞ്ജു! ടി20 ലോകകപ്പിനുള്ള ഇന്ത്യൻ പടയെ പ്രഖ്യാപിച്ചു; വൈസ് ക്യാപ്റ്റനായി അക്‌സർ പട്ടേൽ
Next Article 2026 ജൂണിൽ നടക്കേണ്ട അഞ്ചാം ലോക കേരള സഭ ജനുവരിയിലേക്ക് മാറ്റി; ജൂണിൽ മുഖ്യമന്ത്രി കസേരയിൽ ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പിണറായി

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?