Tag: പിണറായി വിജയൻ

Kerala Politics News 1 Min Read

ആശ്രിത നിയമനം: അട്ടിമറിക്ക് പരിഹാരമായില്ല- സെക്രട്ടേറിയറ്റ് അസോസിയേഷൻ

തിരുവനന്തപുരം:സർക്കാരിൻ്റെ സ്പഷ്ടീകരണ ഉത്തരവിലുംജീവനക്കാരുടെ ആശ്രിത നിയമന പദ്ധതിയിലെ അട്ടിമറിക്ക് പരിഹാരമായില്ലെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. പുതുക്കിയ ഉത്തരവിൻ്റെ പ്രാബല്യ തീയതി സംബന്ധിച്ച് വ്യക്തത വരുത്തിയെന്നതിനപ്പുറം ആശങ്കകൾ അതേപടി നിലനിൽക്കുകയാണ്.പദ്ധതിയിലെ അർഹതക്ക് ജീവനക്കാരൻ മരണപ്പെടുന്ന തീയതിയിൽ ആശ്രിതന് 13 വയസ് പൂർത്തിയായിരിക്കണമെന്ന വ്യവസ്ഥക്ക് സർക്കാർ മാറ്റം വരുത്തിയിട്ടില്ല. പൊതുസീനിയോറിട്ടി ലിസ്റ്റ് എന്ന തീരുമാനവും തിരുത്തിയില്ല. എയ്ഡഡ് സ്ഥാപനങ്ങളെ ഒഴിവാക്കാനുള്ള ഉത്തരവും നിലനിൽക്കുന്നു.കുടുംബത്തിൻ്റെ ജീവിത സുരക്ഷിതത്വം ഉറപ്പു വരുത്തുന്നത് തൊഴിൽ ലഭിക്കുമ്പോഴാണ്.

Kerala Politics News 1 Min Read

വിലക്കയറ്റത്തിൽ ഒക്ടോബറിലും കേരളം ഒന്നാമത്: 10 മാസമായി റെക്കോർഡ്; പിണറായി സർക്കാർ മയക്കത്തിൽ

തിരുവനന്തപുരം: വിലകയറ്റത്തിൻ്റെ (Inflation) ദുരിതക്കയത്തിൽപ്പെട്ട് സാധാരണ ജനജീവിതം വഴിമുട്ടിയിട്ടും കേരള സർക്കാർ നിസ്സംഗത തുടരുന്നു. തുടർച്ചയായ പത്താം മാസവും രാജ്യത്ത് ഏറ്റവും ഉയർന്ന വിലക്കയറ്റം രേഖപ്പെടുത്തിയ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഒക്ടോബറിലെ ഔദ്യോഗിക കണക്കുകൾ പുറത്തുവരുമ്പോൾ, ദേശീയതലത്തിൽ വിലക്കയറ്റം കുറഞ്ഞതിന്റെ ആശ്വാസത്തിൽ രാജ്യം മുന്നോട്ട് പോകുമ്പോൾ, കേരളം മാത്രം പടുകുഴിയിൽ തുടരുന്നത് സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ വ്യക്തമായ സൂചനയാണ്. ​വില നിയന്ത്രിക്കാൻ ഒരു നടപടിയും സ്വീകരിക്കാതെ, ഭരണരംഗം പൂർണ്ണമായും നിശ്ചലമായി എന്ന

Kerala Politics News 1 Min Read

പി.എം ശ്രീ: കത്തിൽ കലഹം! ഒടുക്കം കത്ത്

തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി.എം ശ്രീ (PM SHRI) പദ്ധതിയിൽ നിന്ന് പിന്മാറാൻ കേരള സർക്കാർ തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കുന്നതിൻ്റെ സാധ്യതകൾ പഠിക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന തീരുമാനം. പദ്ധതിയിൽ തുടർനടപടികൾ ഉടൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് ഔദ്യോഗികമായി കത്തയച്ചു. ​സിപിഐയുടെ കടുത്ത എതിർപ്പ്: സംസ്ഥാനത്തെ പ്രമുഖ ഭരണപക്ഷ സഖ്യകക്ഷിയായ സി.പി.ഐയുടെ ശക്തമായ വിയോജിപ്പും പ്രതിഷേധവുമാണ് ഈ നിർണ്ണായകമായ തീരുമാനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും

Kerala Politics News 1 Min Read

വിവാദം: സിനിമ നടന്റെ മകന് ബാർ ലൈസൻസ്! രഹസ്യം പുറത്ത്? PK ഗുരുദാസൻ മന്ത്രിയായിരിക്കെ വിവാദ നായകൻ വാസുവിൻ്റെ പ്രൈവറ്റ് സെക്രട്ടറി ഭരണം

തിരുവനന്തപുരം: സിനിമ താരത്തിൻ്റെ മകൻ ബാർ ലൈസൻസിനായി അപേക്ഷിച്ചതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പിൽ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളുടെ വിവരങ്ങൾ പുറത്തുവരുന്നു. ജീവിതത്തിലുടനീളം സത്യസന്ധതയും കമ്യൂണിസ്റ്റ് മൂല്യങ്ങളും മുറുകെപ്പിടിച്ച എക്സൈസ് മന്ത്രി പി.കെ. ഗുരുദാസൻ്റെ കാലത്താണ് ഈ സംഭവം. ​ധാരാളം അപേക്ഷകർക്ക് ലൈസൻസ് ലഭിച്ചപ്പോഴും നടന്റെ മകന്റെ അപേക്ഷ പല കാരണങ്ങളാൽ വൈകി. ഒടുവിൽ, നേരിട്ട് സെക്രട്ടേറിയറ്റിലെത്തിയ മകൻ അന്നത്തെ എക്സൈസ് മന്ത്രി പി.കെ. ഗുരുദാസൻ്റെ പ്രൈവറ്റ് സെക്രട്ടറിയെ കണ്ടു. ഈ

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണ കട്ടിളപ്പാളി മോഷണക്കേസ്: മുഖ്യമന്ത്രിയുടെ വിശ്വസ്തൻ വാസു അറസ്റ്റിൽ!

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം മോഷണം പോയ കേസിൽ നിർണ്ണായക വഴിത്തിരിവ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരിൽ ഒരാളായ എൻ. വാസുവിനെ കേസിലെ മൂന്നാം പ്രതിയായാണ് ഉൾപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായി അറിയപ്പെടുന്ന ആളാണ് എന്‍ വാസു. സ്ത്രീപ്രവേശന വിഷയം വന്നപ്പോള്‍ എന്നത്തെ ദേവസ്വം പ്രസിഡന്റായിരുന്ന എ

Kerala Politics News 1 Min Read

മാനദണ്ഡങ്ങൾ കടുപ്പം, അതും തള്ള് ! സ്ത്രീ സുരക്ഷാ പദ്ധതിയിൽ പിണറായി പ്രഖ്യാപിച്ച ” 1000 ” രൂപ കിട്ടുക വളരെ കുറച്ച് സ്ത്രീകൾക്ക് മാത്രം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വലിയ പ്രചാരണത്തോടെ അവതരിപ്പിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി' (പ്രതിമാസം 1000 രൂപ ധനസഹായം) വെറും തട്ടിപ്പാണെന്ന് തെളിയിക്കുന്ന മാനദണ്ഡങ്ങൾ പുറത്ത്. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽപ്പെട്ട 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ഉറപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, കർശനമായ നിബന്ധനകൾ കാരണം ധനസഹായം ലഭിക്കുന്നവരുടെ എണ്ണം തുച്ഛമായിരിക്കുമെന്നാണ് വിലയിരുത്തൽ. ​പദ്ധതിയുടെ മാനദണ്ഡങ്ങളാണ് ഗുണഭോക്താക്കൾക്ക് വില്ലനാകുന്നത്. ​സംസ്ഥാനത്തെ സാമ്പത്തികമായി

Kerala Politics News 2 Min Read

സവർക്കറെ കേരളം പഠിക്കും ! പി എം ശ്രീയിൽ സി പി ഐയെ ” തേച്ച് ” പിണറായി; തലയിൽ മുണ്ടിട്ട് തദ്ദേശത്തിൽ വോട്ട് പിടിക്കാൻ സി പി ഐ

തിരുവനന്തപുരം: പി എം ശ്രീ കുറുപ്പിൻ്റെ ഉറപ്പായി തുടരും! വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായി ഫലപ്രദമായ ചർച്ചയെന്ന് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വെളിപ്പെടുത്തിയതോടെ സി പി ഐ വെട്ടിലായി. പി എം ശ്രീ മരവിപ്പിക്കുന്ന കാര്യം കേന്ദ്രത്തെ വാക്കാൽ അറിയിച്ചു എന്നാണ് മന്ത്രി ശിവൻ കുട്ടി ഇന്നലെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ കണ്ട ശേഷം പറഞ്ഞത്. എന്നാൽ ഇങ്ങനെ ഒരാവശ്യം കേരളം മുന്നോട്ട് വെച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥിരികരിക്കുന്നുമില്ല. കേരളവുമായുള്ള

Kerala Politics News 1 Min Read

തിരുവനന്തപുരം പോര് മുറുകുന്നു: മുരളീധരനെ നേരിടാൻ പിണറായി വിജയൻ നേരിട്ടിറങ്ങി; ഒടുവിൽ മെട്രോ റെയിൽ അലൈൻമെൻ്റിന് പച്ചക്കൊടി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് (Thiruvananthapuram Corporation Election) സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി മാറുന്നു. കോൺഗ്രസ് നേതാവ് കെ. മുരളീധരൻ്റെ (K. Muraleedharan) നേതൃത്വത്തിൽ കോൺഗ്രസ് (Congress) ചടുലമായ പ്രചാരണ തന്ത്രങ്ങളുമായി മുന്നോട്ട് വന്നതോടെ സി.പി.എം. (CPM) വെട്ടിലായി. സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിച്ചുകൊണ്ടുള്ള മുരളീധരൻ്റെ നീക്കത്തിൽ സി.പി.എം. ക്യാമ്പ് പകച്ചുനിൽക്കുകയാണ്. ​തിരുവനന്തപുരം ജില്ലയുടെ സ്പന്ദനം കൃത്യമായി അറിയാവുന്ന കെ. മുരളീധരനെ നേരിടാൻ താഴെത്തലത്തിലുള്ള നേതാക്കൾക്ക് കഴിയില്ലെന്ന് മനസ്സിലാക്കിയ സി.പി.എം. മുഖ്യമന്ത്രി

Kerala Politics News 1 Min Read

ആ കടം വീട്ടാൻ കെ.മുരളീധരൻ! കോൺഗ്രസിന് എന്ത് പറ്റി? ഇൻ്റലിജൻസ് റിപ്പോർട്ട് കണ്ട് ഞെട്ടി പിണറായി; മികച്ച സ്ഥാനാർത്ഥികളെ നിറുത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ. മുരളീധരൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉഷാറായതോടെ ഭരണ കക്ഷിയായ എൽ ഡി എഫും മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയും ആകാംഷയോടെയാണ് കാര്യങ്ങൾ നിരീക്ഷിക്കുന്നത്. പ്രചാരണത്തിൽ മുന്നിൽ നിന്ന് നയിക്കുന്ന മുരളീധരൻ ഒരു 'വോട്ട് കടം വീട്ടൽ' സംഭവം തുറന്നുപറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ​കെ.എസ്. ശബരിനാഥനോടുള്ള തന്റെ 'കടം' വീട്ടാനാണ് മുരളീധരൻ്റെ തീരുമാനം. 2016-ൽ വട്ടിയൂർക്കാവിൽ കെ. മുരളീധരൻ മത്സരിച്ചപ്പോൾ, അന്നത്തെ വോട്ടർ ആയിരുന്ന കെ.എസ്. ശബരിനാഥ്

Kerala Politics News 1 Min Read

രാഹുൽ ഗാന്ധി പുറത്തുവിട്ട ‘വോട്ട് ചോരി’ വാർത്ത മുക്കി ദേശാഭിമാനി; പിണറായിക്ക് ബിജെപി ഭയം?

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹരിയാനയിലെ വൻ വോട്ട് തട്ടിപ്പിനെക്കുറിച്ച് പുറത്തുവിട്ട നിർണ്ണായക വാർത്തകൾ ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും വൻ ചർച്ചാവിഷയം ആയപ്പോൾ, കേരളത്തിലെ സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി വാർത്ത മുക്കിയത് വിവാദമാകുന്നു. മറ്റ് പ്രമുഖ പത്രങ്ങളെല്ലാം രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണം ഒന്നാം പേജിൽ പ്രാധാന്യത്തോടെ നൽകിയപ്പോൾ, ദേശാഭിമാനി അത് ഏഴാം പേജിൽ മൂന്ന് കോളത്തിൽ ഒതുക്കിയത് "പിണറായിയുടെ ബി.ജെ.പി ഭക്തി" കാരണമാണെന്നാണ് വിമർശനം.