Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കിഫ്ബി മസാലാ ബോണ്ട് കേസ്: 466 കോടിയുടെ വിദേശവായ്പ വകമാറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെ ? ED റിപ്പോർട്ടിലെ നിർണായക കണ്ടെത്തലുകൾ; ‘ചതിച്ചത് ഐസക്കും എബ്രഹാമും’

കിഫ്ബി മസാലാ ബോണ്ട് കേസ്: 466 കോടിയുടെ വിദേശവായ്പ വകമാറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെ ? ED റിപ്പോർട്ടിലെ നിർണായക കണ്ടെത്തലുകൾ; ‘ചതിച്ചത് ഐസക്കും എബ്രഹാമും’

kerala leader By kerala leader December 2, 2025 1 Min Read
Share

കൊച്ചി: കിഫ്ബി മസാലാ ബോണ്ട് വഴി സമാഹരിച്ച 466 കോടി രൂപയുടെ വിദേശവായ്പ വകമാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) റിപ്പോർട്ട്. ഈ ഇടപാടുകളിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ (FEMA) ഗുരുതരമായ ലംഘനം നടന്നതായും ED വ്യക്തമാക്കുന്നു.

​മസാലാ ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് 5000 ഏക്കറിലധികം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് ചട്ടലംഘനം കണ്ടെത്തിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ രേഖകളിൽ മുഖ്യമന്ത്രി ഒപ്പിട്ടത് അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെയും കിഫ്ബി സിഇഒ കെ.എം. ഏബ്രഹാമിന്റെയും പൂർണ്ണ അറിവോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

​ഈ സാഹചര്യത്തിലാണ്, FEMA ചട്ടലംഘനത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, കെ.എം. ഏബ്രഹാം ഉൾപ്പെടെയുള്ളവർക്ക് ED കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഭൂമി ഏറ്റെടുക്കലിനായി വിദേശവായ്പ ഉപയോഗിച്ചത് റിസർവ് ബാങ്ക് (RBI) നിർദേശങ്ങൾക്കും FEMA ചട്ടങ്ങൾക്കും എതിരാണെന്നാണ് EDയുടെ പ്രധാന കണ്ടെത്തൽ.

​റിപ്പോർട്ട് പുറത്തുവന്നതോടെ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവാദങ്ങൾ കൂടുതൽ ശക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗമാണ് വിവാദമായ നടപടികൾക്ക് അനുമതി നൽകിയതെന്നും ED കണ്ടെത്തിയിട്ടുണ്ട്. മൂന്നുവർഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ED ഈ നിർണായക നടപടിയിലേക്ക് കടന്നിരിക്കുന്നത്.

TAGGED: ED റിപ്പോർട്ട്, FEMA ലംഘനം, Kerala leader, KIIFB, Masala Bond Case, Pinarayi Vijayan, Thomas Isaac, കിഫ്ബി വിവാദം, കെ.എം. ഏബ്രഹാം, കേരള രാഷ്ട്രീയം, തോമസ് ഐസക്, പിണറായി വിജയൻ, മസാലാ ബോണ്ട്, വിദേശ വായ്പ
kerala leader December 2, 2025 December 2, 2025
Share This Article
Facebook Twitter Copy Link Print
Previous Article ക്ഷാമബത്തയും ശമ്പള പരിഷ്കരണവും അനുവദിക്കണം; സെറ്റോയുടെ വിചാരണ സദസ് ഇന്ന്, ഉദ്ഘാടനം കെ. മുരളീധരൻ
Next Article Breaking News മുഖ്യമന്ത്രിയുടെ സുരക്ഷ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ് ഉയർത്തി; പ്രതിവർഷം 14 ലക്ഷം! ഉത്തരവ് ഇറങ്ങി, വീണ്ടും വിവാദം

Recent Posts

  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും
  • ഇന്ത്യയിലേക്ക് നെയ്മറും സംഘവും എത്തുന്നു: ഒക്ടോബറിൽ ബ്രസീൽ ദേശീയ ടീം കൊൽക്കത്തയിലെത്താൻ ധാരണ

You Might Also Like

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News

ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി

Kerala Politics News
Welcome Back!

Sign in to your account

Lost your password?