Tag: Kerala Election Results

Kerala Politics News 1 Min Read

ഭരണ തുടർച്ച ഉറപ്പിച്ച് പിണറായി, മെയ് 5 ന് പന്തലിടാൻ നിർദേശം! അത് വ്യാജ വാർത്തയെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, മെയ് അഞ്ചിന് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കായി പന്തലിടാൻ നിർദ്ദേശം നൽകിയെന്ന വാർത്തയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ്. മംഗളം പത്രത്തിൽ എസ്. നാരായണൻ റിപ്പോർട്ട് ചെയ്ത വാർത്ത അടിസ്ഥാനരഹിതമാണെന്നും ജനാധിപത്യപരമായ നടപടിക്രമങ്ങളെ കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ​"മണ്ടത്തരമോ അല്പത്തരമോ ശുദ്ധ വിവരക്കേടോ അതോ അതിസാമർത്ഥ്യമോ എന്നറിയില്ല" എന്നാണ് വാർത്തയോടുള്ള മനോജിന്റെ പ്രതികരണം. ഇന്ത്യയിലെ

Kerala Politics News 2 Min Read

സതീശൻ പേടിയിൽ സി.പി.എം; പിണറായിക്കും സംഘത്തിനും ഉറക്കമില്ലാത്ത രാത്രികൾ! അന്വേഷണങ്ങളിൽ വിട്ടുവീഴ്ചയില്ല, ‘നോ കോംപ്രമൈസ്’ മുഖ്യമന്ത്രി വന്നാൽ സി.പി.എം നേതാക്കൾ കൂട്ടത്തോടെ ജയിലിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം സുനിശ്ചിതമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ എൽ.ഡി.എഫ് ക്യാമ്പുകളിൽ കടുത്ത ആശങ്ക. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമോ എന്ന ഭയമാണ് സി.പി.എം കേന്ദ്രങ്ങളെ ഇപ്പോൾ വേട്ടയാടുന്നത്. വിജയക്കുതിപ്പിന് തടയിട്ട 'ടീം യു.ഡി.എഫ്' തന്ത്രം​2016 മുതൽ കേരള രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന ഇടതുപക്ഷത്തിന്റെ വിജയക്കുതിപ്പിന് 2021-ൽ സതീശൻ പ്രതിപക്ഷ നേതാവായതോടെയാണ് ബ്രേക്ക് വീണത്. ചിതറിക്കിടന്ന യു.ഡി.എഫിനെ ഒരൊറ്റ ചരടിൽ കോർത്ത് 'ടീം യു.ഡി.എഫ്' എന്ന നിലയിലേക്ക് ഉയർത്തിയ സതീശന്റെ മെയ്‌വഴക്കം ഭരണപക്ഷത്തെ

Kerala Politics News 1 Min Read

​യു.ഡി.എഫ് വരുന്നു; കെ.എം എബ്രഹാമിനും വി.പി ജോയിക്കും പടിയിറക്കം, മെയ് മുതൽ പെൻഷൻ മാത്രം!

​തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ കാറ്റ് മാറിവീശുന്നു. യു.ഡി.എഫ് അധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പായതോടെ പിണറായി സർക്കാരിന്റെ 'വിശ്വസ്ത' ഉദ്യോഗസ്ഥർക്ക് നെഞ്ചിടിപ്പേറുന്നു. ഭരണമാറ്റം വന്നാൽ യു.ഡി.എഫ് സർക്കാർ ആദ്യം പുറത്താക്കുന്നവരുടെ പട്ടികയിൽ മുൻ ചീഫ് സെക്രട്ടറിമാരായ കെ.എം എബ്രഹാമും വി.പി ജോയിയും ആയിരിക്കും ഒന്നാമത്. ​അമിത ശമ്പളത്തിന് ഇനി 'പൂട്ടുവീഴും' ​വിരമിച്ചതിന് പിന്നാലെ വഴിവിട്ട പുനർനിയമനങ്ങളിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന ഇരുവർക്കും മെയ് മാസം മുതൽ കടുത്ത തിരിച്ചടിയാണ് കാത്തിരിക്കുന്നത്. ​പെൻഷനും ശമ്പളവും ചേർത്ത്