ന്യൂഡൽഹി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DR Congo) പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകി. നിലവിലെ വൈറസ് വകഭേദം മൂലം ഇതിനകം 1,587 ആളുകൾ മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. നിലവിൽ പടരുന്ന പ്രത്യേക എബോള വകഭേദത്തിനെതിരെ അംഗീകൃത വാക്സിനോ മറ്റ് കൃത്യമായ ചികിത്സാരീതികളോ ലഭ്യമല്ലെന്നത് പ്രതിസന്ധിയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും…
Sign in to your account