തിരുവനന്തപുരം: "പറഞ്ഞതെല്ലാം ചെയ്യുകയാണ്" എന്ന അവകാശവാദത്തോടെ പുറത്തിറക്കിയ രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിനെതിരെ കടുത്ത പ്രതിഷേധവുമായി സർക്കാർ ജീവനക്കാരും പെൻഷൻകാരും. സർക്കാരിന്റെ സാമ്പത്തിക നേട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും അക്കമിട്ടു നിരത്തുന്ന റിപ്പോർട്ടിലെ ശമ്പള പരിഷ്‌കരണം, ഡി.എ (DA) കുടിശിക എന്നിവ സംബന്ധിച്ച പരാമർശങ്ങൾ തികച്ചും തെറ്റായ വിവരങ്ങളാണെന്ന് ഇവർ ആരോപിക്കുന്നു. ശമ്പള പരിഷ്‌കരണം: കമ്മീഷൻ വെറുമൊരു കണ്കെട്ടു വിദ്യ? 2024 ജൂലൈ 1 മുതൽ അർഹമായ ശമ്പള പരിഷ്‌കരണം നടപ്പിലാക്കാൻ…
തിരുവനന്തപുരം: "പറഞ്ഞതെല്ലാം ചെയ്യുകയാണ്" എന്ന അവകാശവാദത്തോടെ പുറത്തിറക്കിയ രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിനെതിരെ കടുത്ത പ്രതിഷേധവുമായി സർക്കാർ ജീവനക്കാരും പെൻഷൻകാരും. സർക്കാരിന്റെ സാമ്പത്തിക നേട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും അക്കമിട്ടു നിരത്തുന്ന റിപ്പോർട്ടിലെ ശമ്പള പരിഷ്‌കരണം, ഡി.എ (DA) കുടിശിക എന്നിവ സംബന്ധിച്ച പരാമർശങ്ങൾ തികച്ചും തെറ്റായ വിവരങ്ങളാണെന്ന് ഇവർ ആരോപിക്കുന്നു. ശമ്പള പരിഷ്‌കരണം: കമ്മീഷൻ വെറുമൊരു കണ്കെട്ടു വിദ്യ? 2024 ജൂലൈ 1 മുതൽ അർഹമായ ശമ്പള പരിഷ്‌കരണം നടപ്പിലാക്കാൻ…
തിരുവനന്തപുരം : മലയാളികളെ ഏപ്രിൽ ഫൂളാക്കി ധനമന്ത്രി കെ. എൻ. ബാലഗോപാൽ. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് മേനി നടിച്ച് ഇന്ന് ധനമന്ത്രി നടത്തിയ പത്ര സമ്മേളനം നുണകൾ കൊണ്ട് കെട്ടിപ്പൊക്കിയ കൊട്ടാരം ആയിരുന്നു . അത്രയ്ക്ക് അവാസ്തവമാണ് ബാലഗോപാൽ അവതരിപ്പിച്ചത്. ഈ മന്ത്രിസഭയിലെ പെരും നുണയൻ പട്ടം ഇന്നത്തെ പത്ര സമ്മേളനത്തോടെ ബാലഗോപാലിന് സ്വന്തം. ധനമന്ത്രി ബാലഗോപാൽ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞ നുണകൾ വാസ്‌തവം : 2025- 26…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ അവകാശവാദങ്ങൾ പൊളിയുന്നു. 2026 ജനുവരിയിലെ ഔദ്യോഗിക 'ജിഎസ്ടി മന്ത്‌ലി ഫാക്ട് ഷീറ്റ്' (Monthly Fact Sheet) പുറത്തുവന്നതോടെ കേരളം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ ചിത്രം വ്യക്തമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച ആരോപണങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ തള്ളിക്കളഞ്ഞ ധനമന്ത്രിക്ക് തിരിച്ചടിയാവുകയാണ് സർക്കാരിന്റെ തന്നെ കണക്കുകൾ.വരുമാന വളർച്ചയിൽ വൻ തിരിച്ചടി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (YoY) ജിഎസ്ടി…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കിയ മെഡിസെപ്പ് (MEDISEP) ഇൻഷുറൻസ് പദ്ധതി പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പദ്ധതി നിലവിൽ 'വെന്റിലേറ്ററിലാണെന്നും' മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് പോലും അർഹമായ ചികിത്സാ സഹായം ലഭിക്കാതെ വലയുകയാണെന്നും കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി.10,000-ത്തോളം അപേക്ഷകൾ കുടുങ്ങിക്കിടക്കുന്നു മെഡിസെപ്പിൽ നിലവിൽ പത്തായിരത്തിലധികം അപേക്ഷകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. 6,000-ൽ പരം ഗുണഭോക്താക്കൾക്ക് വിവിധ ആശുപത്രികളിൽ ചികിത്സാ ചെലവ് ക്യാഷ്‌ലെസ് ആയി…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സർക്കാർ ആവേശപൂർവ്വം ഉയർത്തിക്കാട്ടുന്ന ഒന്നാണ് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിലെ 1,160 വിദ്യാർത്ഥികൾക്ക് വിദേശ പഠനം ഉറപ്പാക്കിയ 'ഉന്നതി' സ്കോളർഷിപ്പ് പദ്ധതി. എന്നാൽ, ഈ വിജയഗാഥയ്ക്ക് പിന്നിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും, ഒടുവിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്ന ക്രൂരമായ വേട്ടയാടലിന്റെയും കഥയുണ്ടെന്ന് അധികമാരും അറിയുന്നില്ല. പദ്ധതി നടപ്പിലാക്കിയ പ്രശാന്ത് എൻ. ഐഎഎസ് ഇന്ന് സസ്പെൻഷനിൽ തുടരുമ്പോൾ, അതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ രാഷ്ട്രീയ നേതൃത്വം മത്സരിക്കുകയാണ്.…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിണറായി സർക്കാർ പരസ്യങ്ങൾക്കായി ചെലവാക്കുന്നത് കോടികളാണെന്ന കണക്കുകൾ പുറത്ത്. ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ നൽകിയ പരസ്യങ്ങൾക്കായി മാത്രം ഇതുവരെ 163.32 കോടി രൂപ സർക്കാർ ചെലവാക്കിയത്. കുടിശികയിൽ മുങ്ങി ഖജനാവ് പരസ്യത്തിനായി വൻതുക നീക്കിവെക്കുമ്പോഴും ഇതിൽ വലിയൊരു ഭാഗം ഇനിയും നൽകി തീർക്കാനുണ്ടെന്നതാണ് മറ്റൊരു വസ്തുത. ഏകദേശം 60 കോടി രൂപയോളം പരസ്യ ഇനത്തിൽ മാത്രം സർക്കാർ കുടിശിക വരുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിനൊടുവിൽ കേരളത്തെ ആറര ലക്ഷം കോടിയുടെ കടക്കെണിയിലാക്കി പിണറായി സർക്കാർ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, സഭയുടെ അവസാന ദിവസം പ്രതിപക്ഷത്തിന്റെ അഭാവത്തിൽ മുഖ്യമന്ത്രി നടത്തിയ 'തള്ള്' പ്രസംഗമാണ് ഇപ്പോൾ രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചയാകുന്നത്. കടം പെരുകുന്നു, ധൂർത്ത് തുടരുന്നു ധൂർത്തും അഴിമതിയും വഴി കേരളത്തിന്റെ പൊതുകടം റെക്കോർഡ് വേഗതയിലാണ് കുതിച്ചുയർന്നത്. ശമ്പളവും പെൻഷനും നൽകാൻ പോലും കടമെടുക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് സംസ്ഥാനത്തെ…
തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങവേ, സംസ്ഥാന ഭരണകൂടത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപനം സംബന്ധിച്ച സൂചനകൾ പുറത്ത്. മാർച്ച് 13-ഓടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുമെന്നാണ് സൂചന. ഇതോടെ, പിണറായി വിജയൻ സർക്കാരിന് സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാനുള്ള സമയം വെറും 19 ദിവസമായി ചുരുങ്ങും. മന്ത്രിസഭാ യോഗങ്ങൾ കൂട്ടി; ലക്ഷ്യം തിരുകിക്കയറ്റൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നാൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനോ നിർണ്ണായക…
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കാനുള്ള സർക്കാരിന്റെ വിവാദ തീരുമാനത്തിന് പിന്നിൽ നടന്നത് അസ്വാഭാവികമായ തിരക്കും നിഗൂഢമായ ഇടപെടലുകളും . ഇടതുമുന്നണിയിലോ മന്ത്രിസഭാ യോഗത്തിലോ യാതൊരുവിധ ചർച്ചയും നടത്താതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ നിർണായക തീരുമാനമെടുത്തത്. ഒരു വിദേശ രാജ്യത്തിന്റെ പേരിൽ അപരനാമം ഉള്ള സി.പി.എം നേതാവിന്റെ ശക്തമായ ഇടപെടലാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. മിന്നൽ വേഗത്തിൽ നീങ്ങിയ ഫയലുകൾ അതിവേഗത്തിലുള്ള നീക്കങ്ങളാണ് ബാർ…
Sign in to your account