തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിനൊടുവിൽ കേരളത്തെ ആറര ലക്ഷം കോടിയുടെ കടക്കെണിയിലാക്കി പിണറായി സർക്കാർ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, സഭയുടെ അവസാന ദിവസം പ്രതിപക്ഷത്തിന്റെ അഭാവത്തിൽ മുഖ്യമന്ത്രി നടത്തിയ 'തള്ള്' പ്രസംഗമാണ് ഇപ്പോൾ രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചയാകുന്നത്. കടം പെരുകുന്നു, ധൂർത്ത് തുടരുന്നു ധൂർത്തും അഴിമതിയും വഴി കേരളത്തിന്റെ പൊതുകടം റെക്കോർഡ് വേഗതയിലാണ് കുതിച്ചുയർന്നത്. ശമ്പളവും പെൻഷനും നൽകാൻ പോലും കടമെടുക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് സംസ്ഥാനത്തെ…
തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങവേ, സംസ്ഥാന ഭരണകൂടത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപനം സംബന്ധിച്ച സൂചനകൾ പുറത്ത്. മാർച്ച് 13-ഓടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുമെന്നാണ് സൂചന. ഇതോടെ, പിണറായി വിജയൻ സർക്കാരിന് സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാനുള്ള സമയം വെറും 19 ദിവസമായി ചുരുങ്ങും. മന്ത്രിസഭാ യോഗങ്ങൾ കൂട്ടി; ലക്ഷ്യം തിരുകിക്കയറ്റൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നാൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനോ നിർണ്ണായക…
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കാനുള്ള സർക്കാരിന്റെ വിവാദ തീരുമാനത്തിന് പിന്നിൽ നടന്നത് അസ്വാഭാവികമായ തിരക്കും നിഗൂഢമായ ഇടപെടലുകളും . ഇടതുമുന്നണിയിലോ മന്ത്രിസഭാ യോഗത്തിലോ യാതൊരുവിധ ചർച്ചയും നടത്താതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ നിർണായക തീരുമാനമെടുത്തത്. ഒരു വിദേശ രാജ്യത്തിന്റെ പേരിൽ അപരനാമം ഉള്ള സി.പി.എം നേതാവിന്റെ ശക്തമായ ഇടപെടലാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. മിന്നൽ വേഗത്തിൽ നീങ്ങിയ ഫയലുകൾ അതിവേഗത്തിലുള്ള നീക്കങ്ങളാണ് ബാർ…
കൊച്ചി: പിണറായി സർക്കാരിന് ഭരണഘടനാപരമായും രാഷ്ട്രീയമായും കനത്ത തിരിച്ചടി നൽകിക്കൊണ്ട് വിവാദമായ 'നവകേരള സർവേ' ഹൈക്കോടതി റദ്ദാക്കി. സർവേ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. കോടതിയുടെ നിരീക്ഷണങ്ങൾ പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കാനും അടുത്ത തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കാനുമായി…
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ PR പരിപാടിയായ ‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർക്ക് തലസ്ഥാനത്ത് ലഭിച്ചത് അസാധാരണമായ സ്വീകരണം. ഔദ്യോഗിക പദവികൾ ഒന്നുമില്ലാതിരുന്നിട്ടും സംസ്ഥാന അതിഥിക്ക് തുല്യമായ പരിഗണനയാണ് സർക്കാർ അദ്ദേഹത്തിന് നൽകിയത്. രാജകീയ സൗകര്യങ്ങൾ തലസ്ഥാനത്തെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു മണിശങ്കർ അയ്യർക്ക് താമസം ഒരുക്കിയിരുന്നത്. യാത്രാ സൗകര്യത്തിനായി വിട്ടുനൽകിയത് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക 'സ്റ്റേറ്റ് കാർ'. മുന്തിയ ഭക്ഷണവും മറ്റ് ആഡംബര…
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് പാരമ്യത്തിലെത്തി നിൽക്കെ, ഇടത് മുന്നണിയുടെ പരാജയം ആരെക്കാളും ഭയപ്പെടുന്നത് മറ്റാരുമല്ല - ഡൽഹിയിലെ സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് തന്നെയാണ്. പിണറായി സർക്കാർ അധികാരം ഒഴിഞ്ഞാൽ തോമസ് മാഷിന് നഷ്ടപ്പെടുന്നത് വെറുമൊരു പദവി മാത്രമല്ല, അധികാരത്തിൻ്റെ സകല സുഖസൗകര്യങ്ങളുമാണ്. കസേര പോകും, കാശ് പോകും! നിലവിൽ ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിൽ വാഴുന്ന കെ.വി. തോമസിന് ആനുകൂല്യങ്ങളുടെ പെരുമഴയാണ് സർക്കാർ നൽകുന്നത്. ഭരണവിരുദ്ധ…
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ വഴിവിട്ട നിയമന നീക്കങ്ങൾക്കെതിരെ വീണ്ടും നിയമപോരാട്ടം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി മുൻ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ ആർ.എസ്. ശശികുമാർ ഗവർണറെ സമീപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ ദുരിതാശ്വാസ നിധി വകമാറ്റൽ കേസിൽ ക്ലീൻ ചിറ്റ് നൽകിയതിനുള്ള പ്രത്യുപകാരമാണ് ഈ നിയമനമെന്ന് അദ്ദേഹം ആരോപിച്ചു. വിവാദ നിയമനം; പിന്നിൽ ‘ഉപകാരസ്മരണ’? മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പ്രതികളായ സി.എം.ഡി.ആർ.എഫ്…
തിരുവനന്തപുരം: ലോകത്തുള്ള എല്ലാ ഏകാധിപതികളും ഭയപ്പെടുന്നതുപോലെ, കേരളത്തിലെ 'ഏകാധിപതിക്കും' സമരത്തോടു ഭയവും പുച്ഛവും അസഹിഷ്ണുതയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റ് എന്ന് അവകാശപ്പെടുകയും സമരങ്ങളിലൂടെയാണ് വളർന്നതെന്ന് പ്രസംഗിക്കുകയും ചെയ്യുന്നവർ, സമരം കണ്ടാൽ ഏകാധിപതികളെപ്പോലെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. സമരങ്ങളെ ഭയക്കുന്ന സർക്കാർ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ: "ഏകാധിപതികൾക്ക് സമരം…
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മുഖ്യമന്ത്രിയുടെ മെഗാ ക്വിസ് പരിപാടിക്കെതിരെ രൂക്ഷമായ പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ജീവനക്കാർ. സർക്കാരിന്റെ പിആർ വർക്കുകൾ കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കുന്നു എന്ന് ആരോപിച്ച്, ഭരണപക്ഷത്തിന് ബദലായി 'എംപ്ലോയീസ് വറി' (Employees' Worry) എന്ന പേരിൽ ക്വിസ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ഇടതുഭരണത്തിന് കീഴിൽ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന നടപടികളും തുറന്നുകാട്ടുന്ന 50-ലധികം ചോദ്യങ്ങളാണ് ആക്ഷൻ കൗൺസിൽ പുറത്തിറക്കിയ നോട്ടീസിലുള്ളത്. "വിജ്ഞാന…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ, വീണ്ടും കടമെടുക്കാനൊരുങ്ങി പിണറായി സർക്കാർ. 1850 കോടി രൂപ കൂടി കടമെടുക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഡിസംബർ 23-നാണ് കടമെടുക്കുന്നത്. ഇതോടെ ഈ സാമ്പത്തിക വർഷം കേരളം എടുത്ത കടം 34,350 കോടി രൂപയായി ഉയർന്നു. കടമെടുപ്പ് പരിധി അവസാനിക്കുന്നു കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള കടമെടുപ്പ് പരിധിയിലേക്ക് സംസ്ഥാനം വേഗത്തിൽ അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിലെ കണക്കനുസരിച്ച്, അടുത്ത മൂന്ന് മാസത്തേക്ക് (ഈ…
Sign in to your account