Tag: CPM

Kerala Politics News 1 Min Read

പയ്യന്നൂർ സീറ്റ് ലക്ഷ്യമിട്ട് ശൈലജയുടെ Private Secretary ! ഫണ്ട് വെട്ടിപ്പ് പ്രതിഷേധക്കാർക്ക് നേരെ കൊലവിളി പ്രസംഗവുമായി സന്തോഷ് കുമാർ

പയ്യന്നൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലം ലക്ഷ്യമിട്ട് സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി പി. സന്തോഷ് കുമാർ നീക്കങ്ങൾ സജീവമാക്കുന്നു. മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സന്തോഷ് കുമാർ, ശൈലജയുടെ വിശ്വസ്തനായാണ് പാർട്ടി വൃത്തങ്ങളിൽ അറിയപ്പെടുന്നത്. എന്നാൽ, പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ പ്രസംഗവും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ​കൊലവിളി പ്രസംഗം വിവാദത്തിൽ ​പയ്യന്നൂർ രക്തസാക്ഷി

Kerala Politics News 1 Min Read

കടകംപള്ളി പച്ചക്കള്ളം പറയുന്നു! പോറ്റിയുടെ വീട്ടിലെ ‘നിത്യസന്ദർശകൻ’; മുൻ മന്ത്രിയെ തള്ളി അയൽവാസി രംഗത്ത്

​തിരുവനന്തപുരം: പോറ്റിയെ അടുത്തറിയില്ലെന്ന മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദങ്ങൾ പാടെ പൊളിയുന്നു. കടകംപള്ളി സുരേന്ദ്രൻ പോറ്റിയുടെ വീട്ടിൽ പലതവണ എത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അയൽവാസി വിക്രമൻ നായർ രംഗത്തെത്തി. താൻ തന്നെ മന്ത്രിയെ രണ്ട് തവണ അവിടെ കണ്ടിട്ടുണ്ടെന്നും, വന്നപ്പോഴെല്ലാം അദ്ദേഹം മന്ത്രിസ്ഥാനത്ത് ഇരുന്നപ്പോഴാണെന്നും വിക്രമൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. ​മന്ത്രിയുടെ നിഷേധം ശുദ്ധ അസംബന്ധമാണെന്ന് തെളിയിക്കുന്നതാണ് അയൽവാസിയുടെ ഈ പുതിയ വെളിപ്പെടുത്തൽ. പോറ്റിയുമായി തനിക്ക് ഔദ്യോഗികമായ ബന്ധങ്ങൾ പോലുമില്ലെന്ന്

Kerala Politics News 1 Min Read

പിണറായിക്ക് നട്ടെല്ലുണ്ടോ? ജമാഅത്തെ ഇസ്ലാമി വേദി പങ്കിട്ട മന്ത്രി അബ്ദുറഹിമാനെയും ദലീമയെയും പുറത്താക്കാൻ തന്റേടമുണ്ടോ? ഷിബു ബേബി ജോണിന്റെ തീപ്പൊരി പോസ്റ്റ്!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടച്ചങ്കിനെ വെല്ലുവിളിച്ച് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. ജമാഅത്തെ ഇസ്ലാമി വർഗ്ഗീയ സംഘടനയാണെന്ന് ഒരു വശത്ത് സി.പി.എം ആവർത്തിക്കുമ്പോൾ തന്നെ, അതേ സംഘടനയുടെ വേദി പങ്കിട്ട മന്ത്രി വി. അബ്ദുറഹിമാനും ദലീമ എം.എൽ.എയ്ക്കുമെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു. ​രാഷ്ട്രീയ ചെറ്റത്തരമെന്ന് പറഞ്ഞു നടന്നവർ എവിടെ? ജമാഅത്തെ ഇസ്ലാമിയുമായി സഹകരിക്കുന്നത് "രാഷ്ട്രീയ ചെറ്റത്തരമാണെന്ന്" മുൻപ് പിണറായി വിജയൻ തന്നെ

Kerala Politics News 4 Min Read

മരിക്കാനും തയാർ, വർഗീയതയോട് സന്ധിയില്ല; ഇന്ദിരാ ഗാന്ധിയെ ഓർമ്മിപ്പിച്ച് വി.ഡി സതീശന്റെ വാക്കുകൾ | VD Satheesan, Indira Gandhi Speech Comparison

​കൊച്ചി: കേരളത്തിന്റെ മതേതര മണ്ണിൽ വർഗീയതയുടെ കനലുകൾ എറിയുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചയാകുന്നു. 1984 ഒക്‌ടോബർ 30-ന് ഭുവനേശ്വറിൽ ഇന്ദിരാഗാന്ധി നടത്തിയ അവസാന പ്രസംഗത്തിന്റെ ആവേശവും അചഞ്ചലമായ നിലപാടും സതീശന്റെ വാക്കുകളിൽ നിഴലിക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ​ചരിത്രം ആവർത്തിക്കുമ്പോൾ: ഇന്ദിരയും സതീശനും ​1984-ൽ ഇന്ദിരാഗാന്ധി പറഞ്ഞത് ഇപ്രകാരമായിരുന്നു: "എനിക്ക് നേരെ എത്ര

Kerala Politics News 1 Min Read

വെള്ളാപ്പള്ളി-സുകുമാരൻ നായർ ഐക്യം; ആവേശം മൂത്ത് മന്ത്രി വാസവൻ്റെ ഫോൺ വിളി, രാഷ്ട്രീയ ചർച്ചയായി ‘ഫോൺ വെപ്രാളം’

കോട്ടയം: എൻ.എസ്.എസ് ആസ്ഥാനത്ത് വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി ജി. സുകുമാരൻ നായർ നടത്തിയ പത്രസമ്മേളനം കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. എന്നാൽ രാഷ്ട്രീയ കേന്ദ്രങ്ങളെ അതിശയിപ്പിച്ചത് പത്രസമ്മേളനത്തിനിടെ മന്ത്രി വി.എൻ വാസവൻ നടത്തിയ ഫോൺ വിളിയാണ്. സമുദായ നേതാക്കൾ തമ്മിലുള്ള ഐക്യത്തിൽ ആവേശഭരിതനായാണ് മന്ത്രി സുകുമാരൻ നായരെ തത്സമയം ഫോണിൽ വിളിച്ചത്. ​പത്രസമ്മേളനത്തിനിടെ സുകുമാരൻ നായരുടെ മറുപടി ​പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടയിലാണ് സുകുമാരൻ നായരുടെ മൊബൈൽ ഫോൺ

Kerala Politics News 1 Min Read

സി.പി.എമ്മിന് തിരിച്ചടി; മത്സരത്തിനില്ലെന്ന് നടി ഭാവന; ‘അതിശയിപ്പിക്കാൻ’ ഒരുങ്ങിയ പാർട്ടിക്ക് നിരാശ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ ജനപ്രിയ മുഖങ്ങളെ അണിനിരത്താനുള്ള സി.പി.എം നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. പ്രമുഖ ചലച്ചിത്ര താരം ഭാവന സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് പാർട്ടി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു. രാഷ്ട്രീയത്തിനതീതമായി വലിയ ജനപിന്തുണയുള്ള ഭാവനയെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സംസ്ഥാനമൊട്ടാകെ അനുകൂല തരംഗമുണ്ടാക്കാമെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടലുകളാണ് ഇതോടെ പാളിയത്. മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ ഐഷാ പോറ്റി സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഐഷാ പോറ്റിയുടെ കൂടുമാറ്റത്തെ 'വിസ്മയം' എന്നാണ്

Kerala Politics News 1 Min Read

​’അവർ പാവങ്ങളല്ലേ, സാഹചര്യങ്ങളല്ലേ അവരെ കുറ്റവാളികളാക്കിയത്?’; തടവുകാരുടെ വേതന വർധനയെ ന്യായീകരിച്ച് ഇ.പി. ജയരാജൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിൽ തടവുകാരുടെ പ്രതിദിന വേതനം വർധിപ്പിച്ച സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് മുൻ എൽ.ഡി.എഫ് കൺവീനറും സി.പി.എം നേതാവുമായ ഇ.പി. ജയരാജൻ. തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ എന്തിനാണ് ഇത്രയധികം എതിർക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ​"ജയിലിലുള്ളവർ പാവങ്ങളല്ലേ? പലപ്പോഴും സാഹചര്യങ്ങളല്ലേ അവരെ കുറ്റവാളികളാക്കി മാറ്റുന്നത്? അവർക്കും ജീവിക്കണ്ടേ? തടവുകാർക്ക് അർഹമായ വേതനം നൽകുന്നതിൽ തെറ്റില്ല," എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റ് മേഖലകളിലെ വേതനവുമായി ഇതിനെ താരതമ്യം ചെയ്ത് വിവാദമുണ്ടാക്കേണ്ടതില്ലെന്നും

Kerala Politics News 1 Min Read

​ഐഷാ പോറ്റി ‘പുലി’യല്ല, ‘പുപ്പുലി’; കൊട്ടാരക്കരയിൽ ചുവപ്പ് മായും, കൈപ്പത്തി വിരിയും; സി.പി.എം കേന്ദ്രങ്ങളിൽ നടുക്കം!

​കൊട്ടാരക്കര: കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയൊരു രാഷ്ട്രീയ ഭൂകമ്പത്തിനാണ് കൊട്ടാരക്കര സാക്ഷ്യം വഹിക്കുന്നത്. സി.പി.എമ്മിൻ്റെ കരുത്തുറ്റ വനിതാ നേതാവും മുൻ എം.എൽ.എയുമായ ഐഷാ പോറ്റി കോൺഗ്രസ് പാളയത്തിൽ എത്തിയത് ഇടതുകോട്ടകളിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. വെറുമൊരു രാഷ്ട്രീയ മാറ്റത്തിനപ്പുറം, കൊട്ടാരക്കരയുടെ ജനപ്രിയ നേതാവ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാനിറങ്ങുന്നത് മണ്ഡലം തിരിച്ചുപിടിക്കാമെന്ന കോൺഗ്രസിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കുകയാണ്. ​ജനകീയതയുടെ കരുത്ത്; പിണറായിയെക്കാൾ ഭൂരിപക്ഷം ​ഐഷാ പോറ്റി എന്ന പേര്

Kerala Politics News 2 Min Read

​കൊട്ടാരക്കരയുടെ ‘ജനകീയ റാണി’ ഇനി കൈപ്പത്തിക്കൊപ്പം; ഐഷാ പോറ്റി കോൺഗ്രസിൽ; സതീശൻ്റെ മാസ്റ്റർ സ്ട്രോക്കിൽ പരാജയഭീതിയിൽ ബാലഗോപാൽ!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് സി.പി.എം മുൻ എം.എൽ.എയും ജനകീയ നേതാവുമായ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു. തിരുവനന്തപുരത്ത് ലോക് ഭവനിന് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച രാപ്പകൽ സമരപ്പന്തലിലെത്തിയാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അത്യന്തം രഹസ്യമായ നീക്കത്തിനൊടുവിലാണ് ഐഷാ പോറ്റിയുടെ ഈ രാഷ്ട്രീയ മാറ്റം എന്നത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ​സതീശൻ്റെ 'മാസ്റ്റർ സ്ട്രോക്ക്' ​ഏതാനും മുതിർന്ന നേതാക്കൾക്ക് മാത്രം അറിവുണ്ടായിരുന്ന ഈ

Kerala Politics News 1 Min Read

​’നിരീക്ഷകരെ ആവശ്യമുണ്ട്, ക്യാപ്‌സൂൾ നിർബന്ധം’; സി.പി.എമ്മിനെ ട്രോളി പി.വി. അൻവർ

മലപ്പുറം: സി.പി.എം സഹയാത്രികരും ചാനൽ ചർച്ചകളിലെ ഇടതുപക്ഷ നിരീക്ഷകരും കൂട്ടത്തോടെ പാർട്ടി വിടുന്ന പശ്ചാത്തലത്തിൽ പരിഹാസവുമായി നിലമ്പൂർ എം.എൽ.എ പി.വി. അൻവർ. "നിരീക്ഷകരെ ആവശ്യമുണ്ട്" എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അൻവർ സി.പി.എമ്മിനെ രൂക്ഷമായി പരിഹസിച്ചത്. ​ഇടത് നിരീക്ഷകനായിരുന്ന റെജി ലൂക്കോസ് ബി.ജെ.പിയിൽ ചേർന്നതും, മറ്റൊരു പ്രമുഖ നിരീക്ഷകൻ ബി.എസ്. ഹസ്‌കർ ഇടതുപക്ഷ നിരീക്ഷക പദവി രാജിവെച്ചതും ചൂണ്ടിക്കാട്ടിയാണ് അൻവറിന്റെ ഈ 'പരസ്യം' രൂപത്തിലുള്ള ട്രോൾ. ​അൻവറിന്റെ ഫേസ്ബുക്ക്