തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമേഖല വലിയൊരു വെല്ലുവിളിയെയാണ് അഭിമുഖീകരിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക കണക്കുകൾ പുറത്ത്. സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് പുറത്തുവിട്ട 2023-ലെ 'വാർഷിക വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്' പ്രകാരം ജീവിതശൈലീ രോഗങ്ങളാണ് മലയാളികളുടെ മരണത്തിന് പ്രധാന കാരണമാകുന്നത്. ഹൃദയരോഗങ്ങൾ ഒന്നാമത്, ഭീഷണിയായി കാൻസറും റിപ്പോർട്ട് പ്രകാരം കേരളത്തിലെ ആകെ മരണങ്ങളിൽ സിംഹഭാഗവും ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമാണ്. പട്ടികയിലെ പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്: മരണകാരണങ്ങൾ ഒറ്റനോട്ടത്തിൽ രോഗം/കാരണംമരണസംഖ്യ (ആകെ)ശതമാനംഹൃദയരോഗങ്ങൾ67,22345.82%കാൻസർ23,89616.28%ആസ്ത്മ18,96512.9%ആത്മഹത്യ7,8685.3%പക്ഷാഘാതം (Stroke)6,6334.52%ന്യൂമോണിയ6,0464.12%പ്രമേഹം3,2372.20%റോഡപകടങ്ങൾ3,152 പുരുഷന്മാരിൽ മരണനിരക്ക് കൂടുതൽ റിപ്പോർട്ടിലെ മൊത്തം കണക്കുകൾ പരിശോധിച്ചാൽ മരിച്ചവരിൽ 59.92% പുരുഷന്മാരും…
ഭോപ്പാൽ: ആരോഗ്യരംഗത്തെ വീഴ്ചകൾ എത്രത്തോളം ദാരുണമാകാം എന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമായി മധ്യപ്രദേശിൽ നിന്നൊരു വാർത്ത. കൃത്യസമയത്ത് ആംബുലൻസ് എത്താത്തതിനെത്തുടർന്ന് രോഗിയായ പിതാവിനെ ചെറിയൊരു ലോഡർ വണ്ടിയിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്ന യുവാവിന്റെയും, യാത്രാമധ്യേ പിതാവിന്റെ ജീവൻ രക്ഷിക്കാൻ മകൻ നടത്തിയ പോരാട്ടത്തിന്റെയും ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നൊമ്പരമാകുകയാണ്. ദൗർഭാഗ്യവശാൽ, മകന്റെ കഠിനശ്രമങ്ങൾക്കിടയിലും ആ പിതാവ് മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ ഛതർപൂർ ജില്ലയിലാണ് മനസ്സാക്ഷിയെ നടുക്കുന്ന ഈ സംഭവം…
തിരുവനന്തപുരം: മാതൃമൃത്യു നിരക്ക് (MMR) കുറഞ്ഞതിനെ ചൊല്ലിയുള്ള സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ മന്ത്രി വീണ ജോർജിന്റെയും അവകാശവാദങ്ങൾ വെറും രാഷ്ട്രീയ പ്രൊപ്പഗാണ്ടയാണെന്ന് തുറന്നുകാട്ടി മുതിർന്ന മാധ്യമപ്രവർത്തകനും യു.എൻ.ഡി.പി മുൻ സീനിയർ അഡ്വൈസറുമായ പ്രമോദ് കുമാർ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെയും നിലവിലെ ഇടത് സർക്കാരിന്റെ കാലത്തെയും കണക്കുകൾ (SRS Data) അക്കമിട്ടു നിരത്തിയാണ് അദ്ദേഹം വിമർശനമുന്നയിച്ചിരിക്കുന്നത്. കണക്കുകളിലെ കള്ളക്കളി ഉമ്മൻചാണ്ടിയുടെ കാലത്തെക്കാൾ മികച്ച രീതിയിൽ മാതൃമൃത്യു കുറയ്ക്കാൻ ഇപ്പോഴത്തെ സർക്കാരിന് സാധിച്ചു…
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമേഖല വലിയൊരു വെല്ലുവിളിയെയാണ് അഭിമുഖീകരിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക കണക്കുകൾ പുറത്ത്. സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് പുറത്തുവിട്ട 2023-ലെ 'വാർഷിക വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്' പ്രകാരം ജീവിതശൈലീ രോഗങ്ങളാണ് മലയാളികളുടെ മരണത്തിന് പ്രധാന കാരണമാകുന്നത്. ഹൃദയരോഗങ്ങൾ ഒന്നാമത്, ഭീഷണിയായി കാൻസറും റിപ്പോർട്ട് പ്രകാരം കേരളത്തിലെ ആകെ മരണങ്ങളിൽ സിംഹഭാഗവും ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമാണ്. പട്ടികയിലെ പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്: മരണകാരണങ്ങൾ ഒറ്റനോട്ടത്തിൽ രോഗം/കാരണംമരണസംഖ്യ (ആകെ)ശതമാനംഹൃദയരോഗങ്ങൾ67,22345.82%കാൻസർ23,89616.28%ആസ്ത്മ18,96512.9%ആത്മഹത്യ7,8685.3%പക്ഷാഘാതം (Stroke)6,6334.52%ന്യൂമോണിയ6,0464.12%പ്രമേഹം3,2372.20%റോഡപകടങ്ങൾ3,152…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account