Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​’ഇപിക്ക് ഒരു ബിജെപി മോഹമുണ്ടായിരുന്നു, പക്ഷേ പാർട്ടി സ്വീകരിച്ചില്ല’; തുറന്നു പറഞ്ഞ് എ.പി. അബ്ദുള്ളക്കുട്ടി

​’ഇപിക്ക് ഒരു ബിജെപി മോഹമുണ്ടായിരുന്നു, പക്ഷേ പാർട്ടി സ്വീകരിച്ചില്ല’; തുറന്നു പറഞ്ഞ് എ.പി. അബ്ദുള്ളക്കുട്ടി

kerala leader By kerala leader November 4, 2025 1 Min Read
Share

തിരുവനന്തപുരം: സി.പി.എം. നേതാവ് ഇ.പി. ജയരാജൻ ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ ബി.ജെ.പി. ദേശീയ നേതൃത്വം ഇതിന് താൽപര്യപ്പെട്ടില്ലെന്നും ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തി. ജയരാജന്റെ ആത്മകഥയിലെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഈ നിർണ്ണായക കാര്യം വ്യക്തമാക്കിയത്.

​ബി.ജെ.പി. പ്രവേശനം ചർച്ച ചെയ്യുന്നതിനായി ഇ.പി. ജയരാജൻ ബി.ജെ.പി. നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു. സി.പി.എം വിട്ട് വരാൻ ജയരാജൻ തയ്യാറായെങ്കിലും ദേശീയ നേതൃത്വം അദ്ദേഹത്തെ പാർട്ടിയിൽ എടുക്കേണ്ട എന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്.

​ബി.ജെ.പി. പ്രവേശനം ചർച്ച ചെയ്യാനാണ് ഇ.പി. പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു. ‘ഇത്തരക്കാർക്ക് പറ്റിയ പാർട്ടിയല്ല ബി.ജെ.പി’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇ.പി ജയരാജൻ്റെ ആത്മകഥയായ ‘ഇതാണെന്റെ ജീവിതം’ തിങ്കളാഴ്ച പുറത്തിറങ്ങിയതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയുടെ ഈ തുറന്നുപറച്ചിൽ. ബി.ജെ.പിക്കെതിരെ ചില വെളിപ്പെടുത്തലുകൾ ജയരാജൻ ആത്മകഥയിൽ നടത്തിയിരുന്നു. ദല്ലാൾ നന്ദകുമാറിനൊപ്പം പ്രകാശ് ജാവദേക്കർ തന്നെ അവിചാരിതമായി വന്നു കണ്ടു എന്നും, മകനെ ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ വിളിച്ചിരുന്നുവെന്നും തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനായിരിക്കാം ശ്രമമെന്നും ജയരാജൻ പറയുന്നു. ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ്, ബി.ജെ.പി. പ്രവേശനം നിഷേധിക്കപ്പെട്ടതിലുള്ള അതൃപ്തിയാകാം ജയരാജന്റെ നിലപാടുമാറ്റത്തിന് കാരണമെന്ന് സൂചന നൽകി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്.

Loading

TAGGED: Kerala leader, ഇ.പി. ജയരാജൻ, എ.പി. അബ്ദുള്ളക്കുട്ടി, കേരള രാഷ്ട്രീയം, പ്രകാശ് ജാവദേക്കർ, ബിജെപി, രാഷ്ട്രീയ വിവാദം, സിപിഎം
kerala leader November 4, 2025 November 4, 2025
Share This Article
Facebook Twitter Copy Link Print
Previous Article ധനവകുപ്പ് വെട്ടിൽ ! വിദ്യാഭ്യാസ മേഖലക്ക് നൽകുന്നത് വെറും 650 കോടി; വെളിപ്പെടുത്തലുമായി കെ.എം എബ്രഹാം
Next Article “ശബരിമലയിലെ സ്വർണ്ണം കട്ടവരെ ഇനി തലസ്ഥാനത്തിന് വേണ്ട ! ഇനി അനന്തപുരി ശബരിനാഥനും സംഘവും ഭരിക്കട്ടെ” – വൈറലായി പോസ്റ്റർ

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?