കൊളംബോ സിംഹളീസ് സ്പോർട്സ് ക്ലബ്ബിൽ (SSC) ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ കളിക്കളത്തിൽ നാടകീയ രംഗങ്ങൾ. ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളും ശ്രീലങ്കൻ പേസ് ബൗളർ അസിത ഫെർണാണ്ടോയും തമ്മിൽ കളത്തിൽ രൂക്ഷമായ വാക്കേറ്റവും കൈയാങ്കളിയും നടന്നു. സ്ഥിതിഗതികൾ വഷളായതോടെ ലങ്കൻ ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവയും മറ്റ് താരങ്ങളും ഓടിയെത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. അതിർത്തി കടന്ന പോരാട്ടം; വിക്കറ്റും പ്രകോപനവും മത്സരത്തിന്റെ ആദ്യ സെഷനിലാണ് കൊളംബോ ഗ്രൗണ്ടിനെ…
Sign in to your account