കൊച്ചി: മലയാളിയുടെ നിത്യജീവിതത്തിലെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ വെള്ളിത്തിരയിൽ എത്തിച്ച സമാനതകളില്ലാത്ത പ്രതിഭ ശ്രീനിവാസൻ (66) ഓർമ്മയായി. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. സാധാരണക്കാരുടെ ജീവിതത്തെ അസാധാരണ മിഴിവോടെ അവതരിപ്പിച്ച അദ്ദേഹം, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ ദശകങ്ങളോളം മലയാള സിനിമയുടെ ഗതിനിർണ്ണയിച്ചു. നിസ്സഹായരായ മനുഷ്യരുടെ ജീവിതവേവലാതികൾ സൂക്ഷ്മമായി അവതരിപ്പിച്ചതാണ് ശ്രീനിവാസൻ ചിത്രങ്ങളെ ജനപ്രിയമാക്കിയത്. അദ്ദേഹം രചനയും സംവിധാനവും നിർവ്വഹിച്ച 'വടക്കുനോക്കിയന്ത്രം', 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ ചിത്രങ്ങൾ…
തിരുവനന്തപുരം: രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായ 'സന്ദേശം' ഇന്നത്തെ കാലത്താണ് ഇറങ്ങിയിരുന്നതെങ്കിൽ പിണറായി സർക്കാർ അത് നിരോധിക്കുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി സി.പി.എമ്മിന് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. ശ്രീനിവാസൻ്റെ ദീർഘവീക്ഷണം മലയാളികൾ ഇന്നും ഏറ്റുപിടിക്കുന്ന 'സന്ദേശം' സിനിമയിലെ താത്വിക വിശകലനങ്ങളെ വി.ഡി. സതീശൻ പുകഴ്ത്തി. ശ്രീനിവാസനും ശങ്കരാടിയും അവതരിപ്പിച്ച കഥാപാത്രങ്ങൾ തമ്മിലുള്ള ചർച്ചകൾ എത്രമാത്രം ദീർഘവീക്ഷണത്തോടെയുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "സന്ദേശം…
Sign in to your account