തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാർ പീഡനക്കേസിൽ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പ്രതിക്കൂട്ടിലാക്കുന്ന സിബിഐ റിപ്പോർട്ടിലെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുന്നു. പരാതിക്കാരിയും ഗണേഷ് കുമാറും തമ്മിലുണ്ടായിരുന്ന അതിതീവ്രമായ പ്രണയബന്ധത്തെക്കുറിച്ചും അതിന്റെ പരിണതഫലങ്ങളെക്കുറിച്ചും അക്കമിട്ടു നിരത്തുകയാണ് സിബിഐ. ഇതിന് പിന്നാലെ ഗണേഷിന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ പഴയകാല ചരിത്രവും ചർച്ചയാകുന്നു. ഗർഭഛിദ്രവും പ്രണയവും; സിബിഐ പറയുന്നത് സോളാർ കേസിലെ പരാതിക്കാരിയും ഗണേഷും തമ്മിൽ 2009-ൽ…
Sign in to your account