ഉത്തര സൈപ്രസിന് സമീപം യാത്രാബോട്ട് മറിഞ്ഞുണ്ടായ വൻ ദുരന്തത്തിൽ ഏഴ് പേർ മരണപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന 267 പേരിൽ 237 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി സ്വയം പ്രഖ്യാപിത തുർക്കിഷ് റിപ്പബ്ലിക് ഓഫ് നോർത്തേൺ സൈപ്രസിന്റെ പ്രധാനമന്ത്രി ഉനാൽ ഉസ്തെൽ അറിയിച്ചു. അതേസമയം, 23 പേരെ ഇപ്പോഴും കാണാതായിരിക്കുകയാണ്. കാണാതായവർക്കായി കടലിൽ വ്യാപകമായ തിരച്ചിൽ-രക്ഷാപ്രവർത്തനം തുടരുകയാണ്. നാവികസേനയും തീരസംരക്ഷണ വിഭാഗവും മറ്റ് അടിയന്തര രക്ഷാസംഘങ്ങളും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. അധികൃതർ പുറത്തുവിട്ട വിവരങ്ങൾ…
Sign in to your account