തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ ശ്രദ്ധ മുഴുവൻ തലസ്ഥാനത്തെ മൂന്ന് പ്രധാന മണ്ഡലങ്ങളിലേക്ക് നീളുന്നു. വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിൽ സി.പി.എം സ്ഥാനാർത്ഥികൾ കനത്ത തിരിച്ചടി നേരിടുമെന്നാണ് നിലവിലെ സൂചനകൾ. അതിശക്തമായ ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണ കൊള്ളയുൾപ്പെടെയുള്ള വിവാദങ്ങളും ഇടത് മുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കഴക്കൂട്ടം: ശബരിമല വിവാദം വീണ്ടും പുകയുന്നു ശബരിമല സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കഴക്കൂട്ടത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന്…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാന ജില്ലയിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വൻ രാഷ്ട്രീയ ധാരണയെന്ന് സൂചനകൾ. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സി.പി.എം സഹായിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് പകരമായി ജില്ലയിലെ മറ്റ് 12 മണ്ഡലങ്ങളിൽ സി.പി.എമ്മിന് അനുകൂലമായ നിലപാട് ബി.ജെ.പി സ്വീകരിക്കും. കോർപ്പറേഷനിലെ ‘മൗനം’ ഡീലിന്റെ ഭാഗമോ? തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിലേക്ക് ബി.ജെ.പി എത്തിയത് മുൻ മേയർ ആര്യ രാജേന്ദ്രന്റെ അഴിമതികൾ പുറത്തുകൊണ്ടുവരുമെന്ന വമ്പൻ…
തിരുവനന്തപുരം: തലസ്ഥാന നഗരസഭയുടെ ഭരണസിരാകേന്ദ്രത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപണം ശക്തമാകുന്നു. മുൻ മേയർ ആര്യ രാജേന്ദ്രന്റെ കാലയളവിൽ നടന്നതായി പറയപ്പെടുന്ന ഗുരുതരമായ അഴിമതി പരാതികളിൽ നടപടി ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. നിലവിലെ മേയർ വി.വി. രാജേഷ് ചുമതലയേറ്റ ആദ്യ ദിവസം തന്നെ ലഭിച്ച അഴിമതി പരാതികളിൽ തുടർനടപടികൾ സ്വീകരിക്കാതെ ഒളിച്ചുകളിക്കുന്നതാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുന്നത്. ആവേശം തണുത്തു; ഫയലുകൾ ചുവപ്പുനാടയിൽ വി.വി. രാജേഷ് മേയറായി ചാർജെടുത്ത…
Sign in to your account