തിരുവനന്തപുരം: തലസ്ഥാന നഗരസഭയുടെ ഭരണസിരാകേന്ദ്രത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപണം ശക്തമാകുന്നു. മുൻ മേയർ ആര്യ രാജേന്ദ്രന്റെ കാലയളവിൽ നടന്നതായി പറയപ്പെടുന്ന ഗുരുതരമായ അഴിമതി പരാതികളിൽ നടപടി ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. നിലവിലെ മേയർ വി.വി. രാജേഷ് ചുമതലയേറ്റ ആദ്യ ദിവസം തന്നെ ലഭിച്ച അഴിമതി പരാതികളിൽ തുടർനടപടികൾ സ്വീകരിക്കാതെ ഒളിച്ചുകളിക്കുന്നതാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുന്നത്. ആവേശം തണുത്തു; ഫയലുകൾ ചുവപ്പുനാടയിൽ വി.വി. രാജേഷ് മേയറായി ചാർജെടുത്ത…
Sign in to your account