കൊച്ചി: മലയാളിയുടെ നിത്യജീവിതത്തിലെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ വെള്ളിത്തിരയിൽ എത്തിച്ച സമാനതകളില്ലാത്ത പ്രതിഭ ശ്രീനിവാസൻ (66) ഓർമ്മയായി. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. സാധാരണക്കാരുടെ ജീവിതത്തെ അസാധാരണ മിഴിവോടെ അവതരിപ്പിച്ച അദ്ദേഹം, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ ദശകങ്ങളോളം മലയാള സിനിമയുടെ ഗതിനിർണ്ണയിച്ചു. നിസ്സഹായരായ മനുഷ്യരുടെ ജീവിതവേവലാതികൾ സൂക്ഷ്മമായി അവതരിപ്പിച്ചതാണ് ശ്രീനിവാസൻ ചിത്രങ്ങളെ ജനപ്രിയമാക്കിയത്. അദ്ദേഹം രചനയും സംവിധാനവും നിർവ്വഹിച്ച 'വടക്കുനോക്കിയന്ത്രം', 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ ചിത്രങ്ങൾ…
Sign in to your account