Tag: LDF Failure

Kerala Politics News 2 Min Read

കപ്പൽ മുങ്ങും! കപ്പിത്താൻ മാത്രം രക്ഷപ്പെടും: പിണറായി ജയിക്കും, മരുമോൻ ഉൾപ്പെടെ എല്ലാ മന്ത്രിമാരും തോൽക്കും; വരുന്നത് യുഡിഎഫ് സുനാമി!

​തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള ഒരു ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ സർക്കാർ തകർന്നടിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെയുള്ള മുഴുവൻ മന്ത്രിമാരും പരാജയപ്പെടുമെന്നുമുള്ള സൂചനകളാണ് പുറത്ത് വരുന്നത്. കപ്പൽ മുങ്ങിയാലും കപ്പിത്താൻ രക്ഷപ്പെടും എന്ന അവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ വിജയസാധ്യത. ​മന്ത്രിപ്പട ഒന്നടങ്കം പടിക്കുപുറത്തേക്ക്! ​മുഖ്യമന്ത്രിയുടെ മരുമോൻ മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള പ്രമുഖ മന്ത്രിമാരെല്ലാം സ്വന്തം മണ്ഡലങ്ങളിൽ ജനരോഷം നേരിടുകയാണ്. ധർമ്മടത്ത്

Kerala Politics News 1 Min Read

കാസർഗോഡ് മുതൽ എറണാകുളം വരെ 71, തെക്കൻ കേരളത്തിൽ 35; 106 സീറ്റുമായി കേരളം യുഡിഎഫ് തൂത്തുവാരും

തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ ഭരണവിരുദ്ധ തരംഗം ആഞ്ഞടിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സമാനതകളില്ലാത്ത വിജയം കൈവരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എൽഡിഎഫിന്റെ ഉരുക്കുകോട്ടകളിൽ പോലും വിള്ളലുണ്ടാക്കുന്ന തരത്തിൽ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും യുഡിഎഫ് തരംഗം പ്രകടമാണ്. ​വടക്കൻ കേരളത്തിൽ ഭൂരിപക്ഷം ഉറപ്പിക്കും ​കാസർഗോഡ് മുതൽ എറണാകുളം വരെയുള്ള 87 നിയമസഭാ മണ്ഡലങ്ങൾ എണ്ണിത്തീരുമ്പോഴേക്കും യുഡിഎഫിന് ഭരണത്തിലെത്താനാവശ്യമായ 71 സീറ്റുകൾ ലഭിക്കും. മലബാറിലും കൊച്ചി മേഖലയിലും പിണറായി സർക്കാരിനെതിരെയുള്ള അമർഷം

Kerala Politics News 2 Min Read

ആര്യ രാജേന്ദ്രന്റെ ഗതി പിണറായിക്കും! നിയമസഭ തോൽവി പിണറായിയുടെ തലയിൽ കെട്ടിവയ്ക്കും; തോൽവി ഉറപ്പിച്ച് സി.പിഎം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ഇടത് പക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും കടന്നുപോകുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ചരിത്രത്തിലാദ്യമായി ബി.ജെ.പി പിടിച്ചെടുത്തതോടെ, പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും മുൻ മേയർ ആര്യ രാജേന്ദ്രന്റെ തലയിൽ കെട്ടിവെച്ച് കൈകഴുകുകയാണ് സി.പി.എം നേതൃത്വം. എ കോർപ്പറേഷനിൽ ആര്യ നേരിട്ട അതേ വിധിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാത്തിരിക്കുന്നത്. ​ആര്യ രാജേന്ദ്രനും 'അഹന്ത' എന്ന ആരോപണവും ​തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ ഉയർന്ന