ടെൽ അവീവ്/ടെഹ്‌റാൻ: മിഡിൽ ഈസ്റ്റ് മേഖലയെ വിറപ്പിച്ചു കൊണ്ട് യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. ശനിയാഴ്ച പുലർച്ചെ മുതൽ ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേലും അമേരിക്കയും സംയുക്തമായി അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചു. ഇറാൻ്റെ ആണവ കേന്ദ്രങ്ങളും മിസൈൽ വിക്ഷേപണ തറകളും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഈ നീക്കമെന്ന് ഇസ്രായേൽ പ്രതിരോധ സേന…
ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ സാഹചര്യം അതീവ ഗുരുതരമാക്കി, ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ യുദ്ധപ്രഖ്യാപനവുമായി ഇറാൻ. ഖമേനിയുടെ മരണത്തിന് പകരമായി ചരിത്രത്തിലെ ഏറ്റവും ഭീകരമായ സൈനിക നീക്കം (Most Ferocious Operation) ഇസ്രയേലിനും സഖ്യകക്ഷിയായ അമേരിക്കയ്ക്കുമെതിരെ ഉണ്ടാകുമെന്ന് ഇറാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. വർഷങ്ങളായി മേഖലയിൽ നിലനിൽക്കുന്ന സംഘർഷം ഇതോടെ നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുകയാണ്.…
Sign in to your account