ന്യൂഡൽഹി: ഏറെക്കാലമായി രാജ്യം കാത്തിരുന്ന 'ഹൈഡ്രജൻ ബോംബ്' ഒടുവിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ പുറത്തുവിട്ടു. കഴിഞ്ഞ വർഷം നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻതോതിലുള്ള വോട്ട് തട്ടിപ്പ് നടന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഗുരുതരമായ ആരോപണങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. 25 ലക്ഷം വോട്ടർമാരുടെ വിവരങ്ങളിൽ ക്രമക്കേട് നടന്നതായും, കൃത്യമായ ആസൂത്രണത്തോടെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വിജയം ബി.ജെ.പിക്ക്…
Sign in to your account