Tag: Government Employees

Finance News 3 Min Read

MEDISEP പ്രീമിയത്തിന് GST വേണ്ട; നിർണായക ഉത്തരവുമായി Kerala State GST അഡ്വാൻസ് റൂളിംഗ് അതോറിറ്റി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ MEDISEP Phase-II-ന്റെ ഭാഗമായി കേരള സർക്കാർ പൂർണമായി അടയ്ക്കുന്ന ഇൻഷുറൻസ് പ്രീമിയത്തിന് GST ഈടാക്കേണ്ടതില്ലെന്ന് കേരള സംസ്ഥാന GST അഡ്വാൻസ് റൂളിംഗ് അതോറിറ്റി. MEDISEP Phase-II നടപ്പാക്കുന്നതിനായി തിരഞ്ഞെടുത്ത The Oriental Insurance Company Ltd. സമർപ്പിച്ച അപേക്ഷയിലാണ് അതോറിറ്റി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 2026 ഓഗസ്റ്റ് 17-നാണ് Advance Ruling No. 17 പുറപ്പെടുവിച്ചത്. ₹8,244 വാർഷിക പ്രീമിയത്തിന്

Kerala Politics News 1 Min Read

സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ഇത്തവണ ഈസ്റ്ററും പട്ടിണിയിൽ!

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാർക്ക് ഈ വർഷത്തെ ഈസ്റ്റർ ദിനങ്ങൾ കണ്ണീരുപ്പുള്ളതാകുന്നു. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലെ അവധി ദിനങ്ങളും ട്രഷറിയിലെ കടുത്ത നിയന്ത്രണങ്ങളും കാരണം ശമ്പള വിതരണം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഏപ്രിൽ ആറിന് ശേഷം മാത്രമേ ഭൂരിഭാഗം ജീവനക്കാർക്കും ശമ്പളം കൈയ്യിൽ കിട്ടുകയുള്ളൂ എന്ന അവസ്ഥയാണ് നിലവിലുള്ളത്. ​പ്രതിസന്ധി ഇങ്ങനെ: ​ഏപ്രിൽ ഒന്ന് ട്രഷറി അവധിയായതോടെ ശമ്പള വിതരണം മുടങ്ങി. തുടർന്ന് വരുന്ന ദിവസങ്ങളിലെ ക്രമം പരിശോധിച്ചാൽ

Kerala Politics News 1 Min Read

Breaking News സർക്കാർ ഓഫീസുകൾ അഞ്ച് ദിവസമാക്കുന്നു; നാളത്തെ മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനം!

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി നിജപ്പെടുത്താനുള്ള ചരിത്രപരമായ തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുന്നു. ഇത് സംബന്ധിച്ച ഫയൽ നീക്കങ്ങളുടെ രേഖകൾ പുറത്തുവന്നു. പൊതുഭരണ വകുപ്പ് (GAD) തയ്യാറാക്കിയ ശുപാർശ നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ചേക്കും. ​അവസാന മന്ത്രിസഭാ യോഗം, വമ്പൻ പ്രഖ്യാപനങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 16-നോ 17-നോ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് സൂചന. ഇതോടെ പെരുമാറ്റച്ചട്ടം നിലവിൽ വരും. അതിനുമുമ്പായി

Kerala Politics News 1 Min Read

ജീവനക്കാരേയും പെൻഷൻകാരേയും വീണ്ടും ‘പറ്റിച്ച്’ ബാലഗോപാൽ; 286 മാസത്തെ ഡിഎ കുടിശിക ഉത്തരവിറങ്ങി, പക്ഷേ. . .

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 286 മാസത്തെ ഡിഎ/ഡിആർ (DA/DR) കുടിശിക സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. മാർച്ച് 4-ന് തന്നെ ഉത്തരവ് ഇറങ്ങിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവകാശപ്പെട്ടിരുന്നെങ്കിലും, ധനവകുപ്പിൽ നിന്ന് ഫയൽ നീങ്ങാൻ ഇന്നത്തെ സായാഹ്നം വരെ കാത്തിരിക്കേണ്ടി വന്നു. മാർച്ച് 6- ആണ് ഉത്തരവ് തീയതി ആയി രേഖപ്പെടുത്തിയിരിക്കുന്നത്. ​ഉത്തരവിലെ പ്രധാന തീരുമാനങ്ങൾ ​പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം കുടിശിക നൽകുന്നതിൽ സർക്കാർ

Kerala Politics News 1 Min Read

​ഡി.എ / ഡി.ആർ കുടിശിക ഉത്തരവായി; കുടിശിക 8 ഗഡുക്കളായി സതീശൻ തരുമെന്ന് ബാലഗോപാൽ!

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കാത്തിരുന്ന ഡി.എ (ക്ഷാമബത്ത), ഡി.ആർ (ക്ഷാമാശ്വാസം) കുടിശ്ശിക അനുവദിച്ച് ഉത്തരവായി. എന്നാൽ കുടിശ്ശിക വിതരണം സംബന്ധിച്ച ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രഖ്യാപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തുകയാണ്. കുടിശ്ശിക അനുവദിച്ചെങ്കിലും അത് നൽകിത്തീർക്കേണ്ട ബാധ്യത അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവെക്കുന്ന രീതിയിലാണ് ഉത്തരവ്. ​ഉത്തരവിലെ പ്രധാന തീരുമാനങ്ങൾ: ​'സതീശൻ തരട്ടെ' എന്ന ലൈൻ? ​ഈ ഉത്തരവിലെ ഏറ്റവും വലിയ സവിശേഷത കുടിശ്ശിക വിതരണം ആരംഭിക്കുന്ന

Kerala Politics News 1 Min Read

വാട്ട്‌സ്ആപ്പ് പണിമുടക്കിയാൽ പിണറായി സർക്കാരിന്റെ ‘നന്ദി’ മുട്ടും! ഹൈക്കോടതിയിൽ വിചിത്ര വാദവുമായി എജി

​കൊച്ചി: സർക്കാർ ജീവനക്കാരുടെ വാട്ട്‌സ്ആപ്പ് നമ്പറുകളിലേക്ക് ഔദ്യോഗിക സന്ദേശങ്ങൾ അയക്കുന്നതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതിയിൽ വിചിത്രമായ വാദവുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) സംഭാവന നൽകിയവർക്ക് നന്ദി അറിയിക്കാൻ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയക്കുന്നതിന് അനുമതി നൽകണമെന്ന വാദമാണ് സർക്കാർ കോടതിയെ അറിയിച്ചത്. അഡ്വക്കേറ്റ് ജനറൽ (AG) നേരിട്ട് ഹാജരായാണ് സർക്കാരിന്റെ ഈ പുതിയ 'ക്യാപ്‌സൂൾ' കോടതിക്ക് മുന്നിൽ അവതരിപ്പിച്ചത്. ​കോടതിയിൽ നടന്നത് ​ജീവനക്കാരുടെ സ്വകാര്യ വാട്ട്‌സ്ആപ്പ് നമ്പറുകൾ ഔദ്യോഗിക

Kerala Politics News 1 Min Read

സർക്കാർ സർവീസിൽ ഇനി ‘ഫൈവ് ഡേ വീക്ക്’; ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ സമവായം, ഉടൻ ഉത്തരവിറങ്ങും

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി നിജപ്പെടുത്താനുള്ള നീക്കത്തിന് ഭരണ-പ്രതിപക്ഷ സംഘടനകളുടെ പൂർണ്ണ പിന്തുണ. ഇന്ന് ചീഫ് സെക്രട്ടറി വിവിധ സർവീസ് സംഘടനകളുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആണ് നിർണ്ണായകമായ ഈ തീരുമാനത്തിൽ എത്തിയത്. സംഘടനകളുടെ നിലപാട് ​പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കി കുറയ്ക്കുന്നതിനെ സർവ്വാത്മനാ സ്വാഗതം ചെയ്ത സംഘടനകൾ ചില നിബന്ധനകളും മുന്നോട്ടുവെച്ചിട്ടുണ്ട്: ​ഉത്തരവ് ഉടൻ ​സംസ്ഥാനത്ത് ഉടൻ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൻ്റെ പെരുമാറ്റച്ചട്ടം നിലവിൽ വരാൻ ഏകദേശം

Kerala Politics News 1 Min Read

സർക്കാർ ഓഫീസുകൾ ഇനി അഞ്ച് ദിവസം മാത്രം! തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് മുൻപ് ഉത്തരവ് ഇറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ഒരുപോലെ ബാധിക്കുന്ന സുപ്രധാന തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുന്നു. സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചായി (Monday to Friday) നിജപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ സർക്കാർ പുനരാരംഭിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. ​ഫെബ്രുവരി 6-ന് നിർണായക യോഗം ​വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി ഫെബ്രുവരി 6-ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വിവിധ സർവീസ് സംഘടനകളുടെ

Kerala Politics News 1 Min Read

ബാലഗോപാലിൻ്റെ ചതി! കുടിശിക ഡി.എ പി.എഫിൽ ലയിപ്പിച്ചില്ല; പലിശ ഇനത്തിൽ മാത്രം ജീവനക്കാർക്ക് നഷ്ടം 500 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വീണ്ടും പ്രതിസന്ധിയിലാക്കി ധനവകുപ്പിന്റെ നടപടികൾ. പ്രഖ്യാപിച്ച ഡി.എ കുടിശിക പി.എഫിൽ (Provident Fund) ലയിപ്പിക്കാത്തതുമൂലം ജീവനക്കാർക്ക് പലിശ ഇനത്തിൽ മാത്രം 500 കോടി രൂപയുടെ ഭീമമായ നഷ്ടം സംഭവിച്ചതായാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. കെ.എൻ ബാലഗോപാൽ ധനമന്ത്രിയായ ശേഷം ഇതുവരെ അഞ്ച് ഗഡു ഡി.എ ആണ് പ്രഖ്യാപിച്ചത്. എന്നാൽ കുടിശിക നിഷേധിച്ചു. ഇത് വഴി 25000 കോടി രൂപ കുടിശിക ഇനത്തിൽ ജീവനക്കാർക്ക്

News 2 Min Read

മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതൽ; പരിരക്ഷ 5 ലക്ഷമായി ഉയർത്തി, പ്രീമിയം 687 രൂപ

​ഇൻഷുറൻസ് പരിരക്ഷയിൽ വ വർദ്ധനവ് തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് (MEDISEP) ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നു മുതൽ ആരംഭിക്കും. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്. പദ്ധതിയുടെ ആനുകൂല്യങ്ങളിലും പാക്കേജുകളിലും വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. ​നിലവിൽ മൂന്ന് ലക്ഷം രൂപയായിരുന്ന അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ രണ്ടാം ഘട്ടത്തിൽ 5 ലക്ഷം രൂപയായി