കോഴിക്കോട്: രണ്ട് പതിറ്റാണ്ടുകാലം സൗദി അറേബ്യയിലെ ജറക്കപ്പുറത്ത് വധശിക്ഷയുടെ നിഴലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി മാച്ചിലകത്ത് അബ്ദുൾ റഹീം ഒടുവിൽ ജന്മനാട്ടിൽ തിരിച്ചെത്തി. 20 വർഷത്തെ നീണ്ട തടവുശിക്ഷ പൂർത്തിയാക്കി 2026 മെയ് 28 വ്യാഴാഴ്ച പുലർച്ചെയാണ് റഹീം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. റഹീമിനെ വരവേൽക്കാൻ കുടുംബാംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് വിമാനത്താവളത്തിലും കോടമ്പുഴയിലെ വസതിയിലും തടിച്ചുകൂടിയത്. വിധിയെ മാറ്റിയെഴുതിയ 'ആഗോള മലയാളി മനസ്സ്'2006-ൽ ഹൗസ്…
Sign in to your account