തിരുവനന്തപുരം: പൗരന്റെ സ്വകാര്യതയെക്കുറിച്ച് ദേശീയ തലത്തിൽ വാതോരാതെ സംസാരിക്കുന്ന സി.പി.എം പോളിറ്റ് ബ്യൂറോയുടെ പഴയ നിലപാടുകൾ ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ വിനയാകുന്നു. കെ-സ്മാർട്ട് (K-SMART), സ്പാർക്ക് (SPARK) പോർട്ടലുകൾ വഴി ജനങ്ങളുടെയും ജീവനക്കാരുടെയും വ്യക്തിവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിയെടുത്തെന്ന വെളിപ്പെടുത്തൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. പി.ബിയുടെ 'ഇരട്ടത്താപ്പ്' ചർച്ചയാകുന്നു 2023 ജൂൺ 12-ന് പുറത്തിറക്കിയ പ്രസ്താവനയിൽ, കോവിൻ ഡാറ്റ ചോർച്ചയെ പൗരന്റെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമെന്ന് വിശേഷിപ്പിച്ച സി.പി.എം…
Sign in to your account