തിരുവനന്തപുരം: ശബരിമലയിൽ നടന്ന സ്വർണപ്പാളികൾ കൈമാറ്റം ചെയ്ത കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രിയും സി.പി.എം. നേതാവുമായ കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നു. കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ നിർണായക മൊഴിയാണ് മന്ത്രിയായിരുന്ന കടകംപള്ളിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ശബരിമലയിലെ വിവാദ ഇടപാടുകൾ അന്നത്തെ മന്ത്രിയുടെ അറിവോടെയാണ് നടന്നതെന്നാണ് മൊഴിയിൽ നിന്നും വ്യക്തമാകുന്നത്. സ്വർണപ്പാളികൾക്കായി ഉണ്ണികൃഷ്ണൻപോറ്റി ആദ്യം അപേക്ഷ നൽകിയത് സർക്കാരിനായിരുന്നുവെന്നും, സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഫയൽ…
Sign in to your account