തിരുവനന്തപുരം, ഒക്ടോബർ 25, 2025 — 1925 ഡിസംബർ 26-ന് ജനിച്ച സി.പി.ഐ. എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് അതിന്റെ നൂറാം വയസ്സിൽ 'ചരമഗീതം' രചിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയെ പൂർണ്ണമായി ഇരുട്ടിൽ നിർത്തിക്കൊണ്ട്, കേന്ദ്രത്തിന്റെ വിവാദ പദ്ധതിയായ പി.എം-ശ്രീയിൽ സംസ്ഥാനം ഒപ്പുവെച്ചതോടെയാണ് ഈ രാഷ്ട്രീയ 'കഴുത്ത് ഞെരിക്കൽ' സംഭവിച്ചത്. തുടർഭരണത്തിന് സഹായിച്ച പാർട്ടിയോട് 'ചതി' 2021-ലെ തിരഞ്ഞെടുപ്പിൽ 23 സീറ്റിൽ മത്സരിച്ച് 17…
തിരുവനന്തപുരം: ഏകദേശം അഞ്ചു പതിറ്റാണ്ടുകൾക്ക് മുൻപ്, 1974 ഏപ്രിൽ 3-ന് കേരള നിയമസഭയിൽ മരാമത്ത് മന്ത്രി ദിവാകരനെതിരെ കൊടുങ്കാറ്റായി ആഞ്ഞടിച്ച സി.പി.എം യുവനേതാവ് പിണറായി വിജയൻ ഉദ്ധരിച്ച ഒരു ചൊല്ലുണ്ടായിരുന്നു: "കക്കാൻ പഠിക്കുമ്പോൾ നിൽക്കാൻ പഠിക്കണം". ഒരു പാലം പണിയുമായി ബന്ധപ്പെട്ട് അന്നത്തെ മരാമത്ത് മന്ത്രിയെ കടന്നാക്രമിച്ച ആ യുവ എം.എൽ.എ, 2016 മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രിയാണ്. എന്നാൽ ചരിത്രത്തിൻ്റെ വിരോധാഭാസമെന്നോണം, മുഖ്യമന്ത്രിയുടെ നേർക്കും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കെതിരെ വരെ സ്വർണ്ണക്കടത്ത്…
Sign in to your account