തിരുവനന്തപുരം: ക്രൈസ്തവ വിഭാഗങ്ങൾ നേരിടുന്ന സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിന്മേൽ സർക്കാർ സ്വീകരിക്കുന്ന നിസ്സംഗതയെ രൂക്ഷമായി വിമർശിച്ച് 'ദീപിക' ദിനപത്രത്തിന്റെ എഡിറ്റോറിയൽ. റിപ്പോർട്ട് സമർപ്പിക്കപ്പെട്ട് ഒരു വർഷം പിന്നിട്ടിട്ടും ശുപാർശകൾ നടപ്പിലാക്കുന്നതിൽ മുഖ്യമന്ത്രിയും സർക്കാരും കാണിക്കുന്നത് ബോധപൂർവ്വമായ മെല്ലെപ്പോക്കാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. പ്രധാന വിമർശനങ്ങൾ: ക്രൈസ്തവ സമുദായത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്നും, നീതിപൂർവമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. ജെ.ബി…
Sign in to your account