റായ്പൂർ: രാജ്യത്തെ ക്രൈസ്തവ സമൂഹത്തെയും മിഷനറി പ്രവർത്തനങ്ങളെയും മുൾമുനയിൽ നിർത്തിക്കൊണ്ട് ചത്തീസ്ഗഡിലെ ബിജെപി സർക്കാർ വിവാദമായ 'മതസ്വാതന്ത്ര്യ ഭേദഗതി ബിൽ-2024' നിയമസഭയിൽ പാസാക്കി. നിർബന്ധിത മതപരിവർത്തനം തടയാനെന്ന പേരിൽ കൊണ്ടുവന്ന ഈ നിയമം, യഥാർത്ഥത്തിൽ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന ആക്ഷേപം ശക്തമാണ്. മരണശിക്ഷ ഒഴിവാക്കി, പക്ഷേ നിയമം കടുപ്പമേറിയത് മധ്യപ്രദേശിലെ ബിജെപി സർക്കാർ നിർദ്ദേശിച്ചതുപോലെ മതപരിവർത്തനത്തിന് 'മരണശിക്ഷ' എന്ന കടുത്ത നിർദ്ദേശം ചത്തീസ്ഗഡ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത്…
Sign in to your account